x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂഫാനായി പോലീസ്! പത്തുകോടിയുടെ എംഡിഎംഎ പിടികൂടി

വെബ്ഡെസ്ക്
Published: August 30, 2026 03:06 AM IST | Updated: August 30, 2026 03:06 AM IST

പ്രതികളായ മുഹമ്മദ് സാലിഹ്, ജാബിർഅലി, ഷെയിം അക്ബർ എന്നിവർ.

മലപ്പുറം: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ കോയന്പത്തൂരിൽ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന പോലീസിന്‍റെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.

വിപണിയിൽ പത്തുകോടിയിലധികം രൂപ വില മതിക്കുന്ന വീര്യം കൂടിയ എംഡിഎംഎ സംഘത്തിൽ നിന്ന് പിടികൂടി.

കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവില്പന സംഘത്തിലെ മലപ്പുറം പന്തല്ലൂർ കടന്പോട് സ്വദേശി മാന്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി കുന്നമംഗലംവയൽ സ്വദേശി കരിന്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം പുള്ളിലങ്ങാടി സ്വദേശി കടവത്ത് ഷെയിം അക്ബർ(21) എന്നിവരെയാണ് മലപ്പുറം പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ മഞ്ചേരി ഇൻസ്പെക്ടർ ടി.ജി. ദിലീപ്, ജില്ലാ ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം കോയന്പത്തൂരിൽ പിടികൂടിയത്.

ആഴ്ചകൾക്കു മുന്പ് ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി മഞ്ചേരി ടൗണിൽ സ്വകാര്യ അപ്പാർട്ട്മെന്‍റിൽ രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎയുമായി ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തിലെ ചിലരെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയതോടെ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ എംഡിഎംഎ രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് കേരളത്തിലും തമിഴ്നാട്ടിലും വില്പന നടത്തുകയാണ് സംഘമെന്ന് പോലീസ് കണ്ടെത്തി.

ലഹരിസംഘത്തിന്‍റെ ഇടത്താവളം തമിഴ്നാട്ടിലെ കോയന്പത്തൂർ, പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ ഇത്തരം ടൗണുകളിൽവച്ചാണ് ലഹരി ഇപാടുകൾ കൂടുതൽ നടക്കുന്നതെന്നും മനസിലായി. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ഇടനിലക്കാരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിൽ കോയന്പത്തൂർ ടൗണിന് സമീപത്തുനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെ കാറിനുള്ളിൽ ഒളിപ്പിച്ച വൻ എംഡിഎംഎ ശേഖരം പോലീസ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പല സ്ഥലങ്ങളിലായി 100 ഗ്രാം മുതൽ 500 ഗ്രാം വരെ ഡ്രോപ്പ് ചെയ്യാനുള്ള പായ്ക്കറ്റുകളാക്കിയ നിലയിൽ ഇന്നോവ കാറിന്‍റെ ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി, മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടി.ജി. ദിലീപ്, മഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ മുഹമ്മദാലി, തൗഫീഖ് മുബാറക്, പ്രദീപ്കുമാർ എന്നിവരും ജില്ലാ ഡാൻസാഫ് സ്ക്വാഡുമാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

വാർത്താസമ്മേളനത്തിൽ ഉത്തരമേഖല ഐജി പുട്ട വിമലാദിത്യ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, മലപ്പുറം പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവർ പങ്കെടുത്തു.

Tags : PoliceCaught Storm MDMA Seized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up