x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; നിയമസഭ ബഹളമയം, പ്രതിപക്ഷ വാക്കൗട്ട്


Published: June 24, 2026 02:01 AM IST | Updated: June 24, 2026 02:01 AM IST

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നടപടി നിയമസഭയെ പ്രക്ഷുബ്ധമാക്കി.

മദ്യമാഫിയയെ സഹായിക്കാനുള്ള തീരുമാനത്തിനു പിന്നിൽ അഴിമതിയുണ്ടെന്നു സഭയ്ക്കുള്ളിലും പുറത്തും ആരോപിച്ച പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്ത നടപടിയിൽ പ്രതിഷേധിച്ചു സഭയിൽ നിന്നു പ്രതിപക്ഷം വാക്കൗട്ടും നടത്തി.

കർണാടകയിലെ മദ്യക്കന്പനിക്ക് അമിതലാഭമുണ്ടാക്കാനാണ് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ചതെന്നും ഇതു നടപ്പായാൽ ശീതളപാനീയം പോലെ മദ്യം നാട്ടിൽ സുലഭമാകുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. മദ്യത്തിനുള്ള 251% വിൽപന നികുതി 120%ആയി കുറയ്ക്കുകയാണ്.

131%നികുതി കുറയ്ക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയല്ല. എന്നാൽ, ബജറ്റ് പ്രഖ്യാപനങ്ങളിൽ നിയമസഭയിൽ ചർച്ച നടക്കുന്ന വിഷയമാണ് അടിയന്തരപ്രമേയ നോട്ടീസിലുള്ളതെന്ന് ചൂണ്ടിക്കാട്ടി, കെ.എൻ. ബാലഗോപാൽ നൽകിയ നോട്ടീസ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളി. ബജറ്റ് ചർച്ചയിലുള്ള വിഷയത്തിൽ ചർച്ചയ്ക്കിടെ അഭിപ്രായം പറയാം. അടിയന്തര പ്രമേയമായി അനുവദിക്കാനാകില്ലെന്ന മുൻ സ്പീക്കർ വർക്കല രാധാകൃഷ്ണന്‍റെ റൂളിംഗ് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ പ്രതിരോധം.

ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. 20 മിനിറ്റോളം സഭ ബഹളത്തിൽ മുങ്ങി. സ്പീക്കർ അടുത്ത നടപടിക്രമങ്ങളിലേക്ക് കടന്നതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ബജറ്റ് ഷെഡ്യൂളിൽ ഫിനാൻസ് ബില്ലില്ലാത്തതിനാൽ പുതിയ നികുതി നിർദേശത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നു പിണറായി പറഞ്ഞു. ഇതിന്‍റെ ഗുണഭോക്താവ് മദ്യക്കന്പനിയായ ’ബക്കാർഡി’യാണ്.2023ൽ ബക്കാർഡി നികുതിവകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും എൽഡിഎഫ് സർക്കാർ നടപടിയെടുത്തില്ല.

പുതിയ സർക്കാർ ശരവേഗത്തിൽ ഫയൽനീക്കി. ഏഴ് ഉദ്യോഗസ്ഥർ അസാധാരണ വേഗത്തിൽ ഫയൽ കണ്ടു. യുവാക്കളെയടക്കം ലഹരിയിലേക്ക് തള്ളിവിടുന്നതായി മാറുമെന്നും പിണറായി കുറ്റപ്പെടുത്തി .ഇതോടെ പിണറായി വിജയന്‍റെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയ നോട്ടീസിൽ ആരോപണവും ആക്ഷേപവും പാടില്ല.
നോട്ടീസിന് അനുമതി നിഷേധിച്ചിട്ടും പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചു.

സർക്കാരിനു മറുപടി പറയാൻ അവസരമില്ലാത്തതിനാൽ ഒരു കാരണവശാലും രേഖയിലുണ്ടാകരുതെന്ന് സതീശൻ ആവശ്യപ്പെട്ടു. നോട്ടീസിലെ മുഴുവൻ കാര്യങ്ങളും പിണറായി വായിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പുനൽകി. പിന്നാലെ അടിയന്തരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സഭാ ടിവിയിൽ നിന്നും നീക്കി.

എത്ര പ്രതിഷേധിച്ചാലും വാച്ച് ആൻഡ് വാർഡിനെ വിളിക്കില്ലെന്നായിരുന്നു സ്പീക്കറുടെ കമന്‍റ്. ഞങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന് കെ.സി. ഗ്രൂപ്പ് പറയുന്നു, എക്സൈസ് മന്ത്രി എം.ലിജുവും വി.എം. സുധീരനും പറയുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്.

Tags : opposition walkout liquor Legislative Assembly Niyamasabha

Recent News

Corehub Up