x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഷ്‌ട്രീയം, മാധ്യമപ്രവര്‍ത്തനം വിലക്കി


Published: June 24, 2026 02:42 AM IST | Updated: June 24, 2026 02:42 AM IST

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം മാത്രമല്ല, രാഷ്‌ട്രീയ ആവിഷ്‌കാരങ്ങള്‍, മാധ്യമപ്രവര്‍ത്തനം, സമൂഹമാധ്യമങ്ങള്‍ എന്നിവയ്ക്കുകൂടി കര്‍ശന നിയന്ത്രണവും നടപടികളും എഫ്സിആര്‍എ നിയമ ഭേദഗതിയില്‍.

2011ലെ വിദേശ സംഭാവന നിയന്ത്രണ നിയമങ്ങള്‍ ഭേദഗതി ചെയ്തു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതിയ ഗസറ്റ് വിജ്ഞാപനത്തിലെ നിയന്ത്രണങ്ങളില്‍ ചിലതെങ്കിലും ഭരണഘടനയുടെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകും.

രാഷ്‌ട്രീയ ഉള്ളടക്കത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വിലക്ക്, സമൂഹമാധ്യമ അക്കൗണ്ടുകളുടെ നിര്‍ബന്ധിത പ്രഖ്യാപനം, വാര്‍ത്തകള്‍ അല്ലെങ്കില്‍ കറന്‍റ് അഫയേഴ്‌സ് ഉള്ളടക്കം നിര്‍മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ ഉള്ള വിലക്ക്, നിര്‍ദിഷ്‌ട പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമിശാസ്ത്ര മേഖലകള്‍ക്കുമുള്ള നിയന്ത്രണം, വര്‍ധിച്ച പിഴത്തുകകള്‍ തുടങ്ങിയവയാണു പുതിയ ഭേദഗതിയിലെ ശ്രദ്ധേയ മാറ്റങ്ങള്‍.

വിദേശ പൗരന്മാരുടെ വിലക്കും വര്‍ധിച്ച പിഴശിക്ഷകളും മുതല്‍ വിദേശത്തുനിന്നുള്ള പണദാതാക്കളുടെ സുതാര്യതയും ഫണ്ട് അയയ്ക്കുന്ന സംവിധാനങ്ങള്‍ വരെയുള്ള പലതും വേറെയുമുണ്ട്. 2010ലെ എഫ്സിആര്‍എ നിയമങ്ങളിലെ പത്താമത്തെ ഭേദഗതിയാണിത്. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്കു കര്‍ശനമായ സുതാര്യത, ഉത്തരവാദിത്വം, പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ എന്നിവയാണു പുതിയ ഭേദഗതിയിലെ പ്രത്യേകതകള്‍.

എഫ്‌സിആര്‍എ രജിസ്‌ട്രേഷനോ നിലവിലുള്ളത് പുതുക്കാനോ ശ്രമിക്കുന്ന എന്‍ജിഒകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും വെബ്സൈറ്റുകളുടെയും വിശദാംശങ്ങള്‍ അപേക്ഷയില്‍ വെളിപ്പെടുത്തണം. അസോസിയേഷനോ അതിന്‍റെ പ്രധാന പ്രവര്‍ത്തകരോ ആ വര്‍ഷത്തില്‍ ഏതെങ്കിലും പുസ്തകങ്ങള്‍, മാസികകള്‍ അല്ലെങ്കില്‍ പത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നും പ്രഖ്യാപിക്കണം. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്കു വാര്‍ത്തകള്‍ അല്ലെങ്കില്‍ കറന്‍റ് അഫയേഴ്‌സ് ഉള്ളടക്കം നിര്‍മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വിലക്കുണ്ട്.

എന്‍ജിഒകള്‍ക്ക് പൊതുവായ അനുമതി ഇനി ലഭിക്കില്ല. നിയമങ്ങളിലെ മുന്‍നിശ്ചയിച്ച ഷെഡ്യൂളില്‍നിന്ന് അവര്‍ ഇപ്പോള്‍ അവരുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനസംസ്ഥാനങ്ങളും തെരഞ്ഞെടുക്കണം. ഈ വിശദാംശങ്ങള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കും.

2026ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത നിലവിലുള്ള എന്‍ജിഒകള്‍ക്ക് അവരുടെ ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളും ഒരു വര്‍ഷത്തിനകം അപ്ഡേറ്റ് ചെയ്ത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. ഏതെങ്കിലും സംസ്ഥാനങ്ങളിലേക്കോ ഉദ്ദേശ്യങ്ങളിലേക്കോ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെങ്കിലും ഓരോന്നിനും 300 രൂപ വീതം അധികഫീസ് ഈടാക്കും.

വിദേശഫണ്ട് സ്വീകരിക്കുന്ന സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളെ പുതിയ നിയമങ്ങള്‍ വ്യക്തമായി ഒഴിവാക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ 22 പ്രവര്‍ത്തനങ്ങളെ പട്ടികപ്പെടുത്തുന്നുണ്ടെങ്കിലും കര്‍ശനമായി രാഷ്‌ട്രീയേതര സ്വഭാവം എന്ന വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags : Politics journalism banned FCRA rule

Recent News

Corehub Up