x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യജീവി ആക്രമണം: നഷ്‌ടപരിഹാരത്തുക വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

വെബ്ഡെസ്ക്
Published: September 3, 2026 02:45 AM IST | Updated: September 3, 2026 02:45 AM IST

മുഖ്യമന്ത്രി വി.ഡി. സതീശന്‍

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും കൃഷിനാശം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക അടിയന്തരമായി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കൃഷിനാശത്തിന് നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വന്യജീവി ആക്രമണ സംഘര്‍ഷ ലഘൂകരണ കര്‍മപദ്ധതി തയാറാക്കുന്നതിന്‍റെ ഭാഗമായി ചേര്‍ന്ന മന്ത്രിമാരുടെയും വനാതിര്‍ത്തി മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എംഎല്‍എമാരുടെയും എംപിമാരുടെയും സമ്മേളനം നിയമസഭാ ബാങ്കെറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവിശല്യം നിയന്ത്രിക്കാന്‍ 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ ഭേദഗതികള്‍ ആവശ്യമാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള അധികാരം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മിലുള്ള അകലം ഒഴിവാക്കി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും വനംവകുപ്പും പൊതുജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വന്യജീവി ആക്രമണ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാനാകൂവെന്നും വനാതിര്‍ത്തികളില്‍ ഭീതിയോടെ കഴിയുന്ന കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വനം മന്ത്രി ഷിബു ബേബി ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, കെ.എ. തുളസി, റോജി എം. ജോണ്‍, എന്‍. ഷംസുദ്ദീന്‍, ടി. സിദ്ദിഖ്, പി.കെ. ബഷീര്‍, മോന്‍സ് ജോസഫ്, ചീഫ് വിപ് അപു ജോണ്‍ ജോസഫ്, എംപിമാര്‍, എംഎല്‍എമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വന്യജീവി ആക്രമണത്തിനു തടയിടാന്‍ മാസ്റ്റര്‍പ്ലാന്‍ തയാറായതായി മന്ത്രി ഷിബു ബേബി ജോണ്‍

വനമേഖലയിലെ റോഡ് നിര്‍മാണത്തിന് റോഡ് നയം

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം തടയുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി കേരളത്തെ 14 മേഖലകളായി തിരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതായി വനം മന്ത്രി ഷിബു ബേബി ജോണ്‍.

മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണ കര്‍മപദ്ധതി തയാറാക്കുന്നതിന്‍റെ ഭാഗമായി ചേര്‍ന്ന മന്ത്രിമാരുടെയും വനാതിര്‍ത്തി മണ്ഡലങ്ങളെ പ്രതിനിധികരിക്കുന്ന എംഎല്‍എമാരുടെയും എംപിമാരുടെയും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകരെക്കൂടി വിശ്വാസത്തിലെടുത്താകും വന്യജീവി ആക്രമണം ലഘൂകരിക്കാനും വനം സംരക്ഷിക്കാനുമുള്ള പദ്ധതികള്‍ നടപ്പാക്കുക. വിഷയങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ക്കായി നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ പ്രത്യേക സമിതികളും പ്രാദേശിക കമാന്‍ഡ് സെന്‍ററുകളും രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇഎസ്എ വിഷയത്തില്‍ കേരളത്തിന് വലിയ വെല്ലുവിളികള്‍ ഇല്ല എന്നാണ് മനസിലാക്കുന്നത്. വനാതിര്‍ത്തി മേഖലകളിലെ ജനങ്ങളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു മാത്രമേ സര്‍ക്കാര്‍ മുന്നോട്ട് പോവുകയുള്ളൂ. കേരളത്തിന്‍റെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

ഡിവിഷനുകള്‍ക്ക് പകരം കേരളത്തെ 16 ലാന്‍ഡ് സ്കൈപ്പ് സോണുകളായി തിരിച്ചുകൊണ്ട് വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളും. വനമേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക റോഡ് നയം രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags : WildlifeAttacks VDSatheesan Compensation Increased Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up