പിരിവ് നൽകാത്തതിന്‍റെ പേരിൽ യുവാവിനു മർദനം
Sunday, May 5, 2024 6:23 AM IST
വിഴിഞ്ഞം: പിരിവ് നൽകാത്തതിന്‍റെ പേരിൽ യുവാവിനെ ആക്രമിച്ചതായി പരാതി. കണ്ടാലറിയാവുന്ന ഒരാൾക്കെതിരേ വിഴിഞ്ഞം പോലീസ് കേസെടുത്തു. കുളത്തൂർ ഉച്ചക്കട പഴവഞ്ചാലയിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ് (24)നെതിരേയായിരുന്നു ആക്രമണം. വെളിയാഴ്ച രാത്രി വിഴിഞ്ഞത്തിന് സമീപമായിരുന്നു സംഭവം. ഗാനമേളകൾക്ക് സൗണ്ട് സിസ്റ്റം ഒരുക്കുന്ന നിയാസും സുഹൃത്ത് സാജിദും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു.

ഇതിനിടയിൽ സ്കൂട്ടറിൽ എത്തിയ യുവാവ് പണം ആവശ്യപ്പെട്ട് സമീപിച്ചു. പണമില്ലെന്ന് അറിയിച്ചതിൽ പ്രകോപിതനായ യുവാവ് നിയാസിനെ മർദ്ദിക്കുകയും കല്ല് കൊണ്ട് തലക്കടിച്ചതായും പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ച സുഹൃത്തിനെയും അക്രമി ഭീഷണിപ്പെടുത്തി. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടുന്നതിനിടയിൽ യുവാവ് രക്ഷപ്പെട്ടു.

പരിക്കേറ്റ നിയാസ് വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജിലും ചികിത്സ തേടി. പ്രതിക്കായി പോലീസ് അന്വേഷണമാരംഭിച്ചു.