ചൂട് താങ്ങാനാകാതെ കാലികൾ; പാൽ ഉത്പാദനം കുറഞ്ഞു
Tuesday, April 30, 2024 12:32 AM IST
കോട്ടയം: ജില്ലയില്‍ ചിലയിടങ്ങളില്‍ വേനല്‍മഴ പെയ്‌തെങ്കിലും ചൂട്ടു പൊള്ളുന്ന ചൂട് ക്ഷീരമേഖലയ്‌ക്ക് തിരിച്ചടിയാകുന്നു. കടുത്ത ചൂടു കാരണം പാൽ ഉത്പാദനത്തിലും ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്.

ചൂട് ഉയരുന്നതിനനുസരിച്ചു കറവപ്പശുവിനു പ്രതിരോധശേഷി നഷ്ടപ്പെടുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണു പാൽ ലഭ്യതയിൽ കുറവു വരാൻ കാരണം. ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതിന് പുറമേ പാലിലെ കൊഴുപ്പിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. കടുത്ത ചൂടിൽ പശുക്കൾ തളർന്നുവീഴുന്നതും പതിവായി.

ചൂടു കൂടുന്നതിനനുസരിച്ചു കിതപ്പും കൂടും. വായിൽനിന്നു നുരയും പതയും വരുന്നതിനൊപ്പം നീർക്കെട്ടും പനിയും ബാധിക്കുന്നതോടെ കന്നുകാലികൾ അവശരാകുന്ന സ്ഥിതിയാണ്.

പച്ചപ്പുല്ല് ലഭിക്കാത്തതും കർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ല് കരിഞ്ഞുണങ്ങുന്നതും കർഷകർക്കു തിരിച്ചടിയാവുകയാണ്. കന്നുകാലികളെ നാലുനേരം കുളിപ്പിക്കുന്നുണ്ടെങ്കിലും പാലിൽ വർധനയുണ്ടാകുന്നില്ല. ഒരു പശുവിന് ഏകദേശം 200 ലിറ്റർ വെള്ളം പരിപാലനത്തിന് ആവശ്യമായി വരുന്നുണ്ട്. ജലക്ഷാമം നിലനിൽക്കുന്നതിനാൽ പത്തിൽ കൂടുതൽ പശുക്കളെ വളർത്തുന്ന ഫാമുടമകൾ പണം കൊടുത്തു വെള്ളം വാങ്ങേണ്ട ഗതികേടിലാണ്.