x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും രംഗത്തിറങ്ങണം; മമത ബാനർജി


Published: May 10, 2026 05:04 AM IST | Updated: May 10, 2026 05:04 AM IST

കോൽക്കത്ത: ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും അണിനിരക്കണമെന്നും സഹകരിക്കാൻ താൽപര്യമുള്ള എല്ലാ പാർട്ടികളുമായും ചർച്ച ചെയ്യുമെന്നും ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. കാളിഘട്ടിലെ വീടിനു മുൻപിൽ ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ.

ഇടതു പാർട്ടികളും തീവ്ര ഇടതുപാർട്ടികളും ഉൾപ്പെടെ എല്ലാ പാർട്ടികളും ബിജെപിക്കെതിരേ രംഗത്തിറങ്ങണം. ടഗോറിന്‍റെ ജന്മദിനത്തിൽ തൃണമൂൽ കോൺഗ്രസ് പുതിയ യാത്രയ്ക്ക് ഒരുങ്ങുകയാണെന്നും മമത പറഞ്ഞു. ബിജെപി അധികാരത്തിലേറിയതോടെ അക്രമങ്ങൾ വർധിച്ചിരിക്കുകയാണ്. തൃണമൂൽ നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. സാമൂഹിക വിരുദ്ധർ ബിജെപിയുടെ വിവിധ പദവികളിൽ എത്തിയിരിക്കുകയാണെന്നും മമത പറഞ്ഞു.

സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം സമൂഹമാധ്യമമായ എക്സിലും ഫേസ്‌‌ബുക്കിലും മമത തന്‍റെ ബയോ മാറ്റി. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കാൻ മമത വിസമ്മതിച്ചിരുന്നു. തുടർന്നു ഗവർണർ നിയമസഭ പിരിച്ചുവിടുകയായിരുന്നു.

Tags : opposition parties action against BJP Mamata Banerjee

Recent News

Corehub Up