x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം നിരോധിച്ച് സുപ്രീംകോടതി


Published: November 14, 2025 03:21 AM IST | Updated: November 14, 2025 03:21 AM IST

ന്യൂഡൽഹി: ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനന പ്രവർത്തനങ്ങൾ പാടില്ലെന്നു സുപ്രീംകോടതി.

ഗോവ ഫൗണ്ടേഷൻ കേസുമായി ബന്ധപ്പെട്ട് ഗോവയിൽ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള 2023ലെ ഉത്തരവ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് രാജ്യവ്യാപകമാക്കി.

ഖനനമടക്കമുള്ള പ്രവർത്തനങ്ങൾ വന്യജീവികളെ അപകടകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു കോടതി ഉത്തരവ്. ജാർഖണ്ഡിലെ സാരന്ദ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് ഗോവ കേസിലെ ഉത്തരവ് രാജ്യവ്യാപകമായി നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പുതിയ ഉത്തരവ് ബാധകമാകും.

Tags : Supreme Court ban bans mining national parks wildlife sanctuaries

Recent News

Corehub Up