Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ജിഷ വധക്കേസ് നാൾവഴി
<യ>ഏപ്രിൽ 28:
പെരുമ്പാവൂർ കുറുപ്പംപടി ഇരിങ്ങോൾ ഇരവിച്ചിറ കനാൽ പുറമ്പോക്കിലെ വീട്ടിൽ ജിഷയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
<യ>ഏപ്രിൽ 29:
കൊലപാതകം എന്ന വകുപ്പ് മാത്രം ചേർത്ത് കുറുപ്പംപടി സിഐ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജിഷയുടെ ശരീരത്തിൽനിന്നു ശേഖരിച്ച സാമ്പിളുകളും വീടിനുള്ളിൽനിന്നു ലഭിച്ച വിരലടയാളങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നു.
<യ>മേയ് ഒന്ന്:
ജിഷയുടെ വീടിന്റെ പരിസരത്തുനിന്ന് പ്രതിയുടേത് എന്നു സംശയിക്കുന്ന ഒരു ജോടി കറുത്ത പ്ലാസ്റ്റിക് ചെരിപ്പ് പോലീസ് കണ്ടെടുക്കുന്നു. വീടിനു സമീപത്തെ കനാലിന്റെ ചെരുവിൽ പുല്ലുകൾക്കിടയിൽനിന്ന് ഇടതുകാലിലെ ചെരുപ്പും രണ്ടുമീറ്റർ അകലെനിന്ന് വലതുകാലിലെ ചെരുപ്പും ലഭിച്ചു. ജിഷയുടെ വീടിനടുത്തുള്ള ഇതരസംസ്‌ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു.
<യ>മേയ് രണ്ട്:
കൊലപാതകിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഡൽഹിയിലും പ്രതിഷേധം. അന്വേഷണ മേൽനോട്ടം കൊച്ചി റേഞ്ച് ഐജി മഹിപാൽ യാദവിന്.
<യ>മേയ് മൂന്ന്:
ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തുന്നു. നാലുപേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുന്നു.
<യ>മേയ് നാല്:
പ്രതികളെക്കുറിച്ച് സൂചനകളില്ല. സംഭവം മാധ്യമങ്ങൾ ഏറ്റെടുക്കുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ എത്തുന്നു. ഇടതു യുവജനസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് അദ്ദേഹത്തിന് ജിഷയുടെ അമ്മയെ കാണാനാകാതെ മടങ്ങുന്നു.
<യ>മേയ് നാല്:
പ്രതിയെന്നു കരുതുന്ന ആളുടെ രേഖചിത്രം പോലീസ് പുറത്തുവിട്ടു.
<യ>മേയ് നാല് :
പ്രതികളെന്ന പേരിൽ രണ്ടുപേരെ മുഖം മറച്ച് പോലീസ് മാധ്യമങ്ങൾക്കു മുന്നിൽ കൊണ്ടുവന്നത് വിവാദമായി. ഇത് രണ്ട് പോലീസ് ഉദ്യോഗസ്‌ഥരാണെന്നും ആരോപണമുണ്ടായി.
<യ>മേയ് അഞ്ച്:
ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജിഷയുടെ ശരീരത്തിൽ 38 മുറിവുകളേറ്റതായും റിപ്പോർട്ടിൽ. അന്വേഷണ ചുമതല ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ജിജിമോനെ ഏൽപ്പിക്കുന്നു.
<യ>മേയ് ഏഴ്:
അന്നത്തെ ഡിജിപി ടി.പി.സെൻകുമാർ, ഇന്റലിജൻസ് മേധാവി എ.ഹേമചന്ദ്രൻ എന്നിവർ സംഭവസ്‌ഥലം സന്ദർശിക്കുന്നു.
<യ>മേയ് ഏഴ്:
250ലധികം പേരെ ചോദ്യം ചെയ്തതായി പോലീസ്. ആസൂത്രിത കൊലപാതകമെന്ന് എഡിജിപി കെ. പത്മകുമാർ.
<യ>മേയ് ഏഴ്:
അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് പോലീസ് കംപ്ലയിന്റ് അഥോറിറ്റി.
<യ>മേയ് ഏഴ്:
ജിഷയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരിൽ എൽഡിഎഫിന്റെ രാപകൽ സമരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
<യ>മേയ് എട്ട്:
അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ പോലീസിൽനിന്ന് വിശദീകരണം തേടി.
<യ>മേയ് ഒമ്പത്:
തലയണക്കീഴിൽ വാക്കത്തിയുമായാണ് ജിഷ ഉറങ്ങിയിരുന്നതെന്ന് പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പുറത്തുവിടുന്നു.
<യ>മേയ് 12:
ജിഷയുടെ ശരീരത്തിൽ കടിയേറ്റ പാടുകളുടെ അടിസ്‌ഥാനത്തിൽ മുൻനിരയിലെ പല്ലുകളിൽ വിടവുള്ളയാളാണ് പ്രതിയെന്ന് സൂചന.
<യ>മേയ് 15:
പ്രതിയുടേതെന്നു സംശയിക്കുന്ന ഡിഎൻഎ സാമ്പിൾ കണ്ടെത്തുന്നു. ജിഷയുടെ ചുരിദാറിൽ പറ്റിയിരുന്ന ഉമിനീരിൽ നിന്നാണ് ഡിഎൻഎ സാമ്പിൾ ലഭിക്കുന്നത്.
<യ>മേയ് 25:
പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിൽ ജിഷ വധക്കേസ് അന്വേഷണച്ചുമതല ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയ്ക്ക്.
<യ>മേയ് 27:
ബി.സന്ധ്യയുടെ മേൽനോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണച്ചുമതല ഏറ്റെടുക്കുന്നു. ക്രൈംബ്രാഞ്ച് എസ്പി പി.എൻ.ഉണ്ണിരാജനെ എറണാകുളം റൂറൽ എസ്പിയാക്കി. അതുവരെ അന്വേഷണത്തിനു നേതൃത്വം നൽകിയ എറണാകുളം റൂറൽ എസ്പി യതീഷ് ചന്ദ്ര, പെരുമ്പാവൂർ ഡിവൈഎസ്പി എന്നിവരെ ചുമതലകളിൽ നിന്നുമാറ്റി.
<യ>ജൂൺ രണ്ട്:
ലോക്നാഥ് ബെഹ്റ പുതിയ ഡിജിപിയായി ചുമതലയേൽക്കുന്നു.
<യ>ജൂൺ മൂന്ന്:
പുതിയ അന്വേഷണ സംഘം കൊലയാളിയുടേതെന്ന് പറയപ്പെടുന്ന പുതിയ രേഖാചിത്രം തയാറാക്കി.
<യ>ജൂൺ നാല്:
ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തി.
<യ>ജൂൺ അഞ്ച്:
ഡിജിപി ലോക്നാഥ് ബെഹ്റ പെരുമ്പാവൂരിലെത്തി ജിഷയുടെ വീട് സന്ദർശിച്ചു. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ മനസിലാക്കുന്നു.
<യ>ജൂൺ ആറ്:
ജിഷയുടെ ഫോണിലെ കോൾലിസ്റ്റിന്റെ അടിസ്‌ഥാനത്തിൽ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു.
<യ>ജൂൺ ഏഴ്:
പൊതുജനങ്ങളിൽ നിന്നു വിവരങ്ങൾ ശേഖരിക്കാൻ പെരുമ്പാവൂർ ടൗണിൽ പോലീസ് മൂന്ന് ഇൻഫർമേഷൻ ബോക്സുകൾ സ്‌ഥാപിച്ചു
<യ>ജൂൺ ഒമ്പത്:
പോലീസ് ഉദ്യോഗസ്‌ഥർക്കെതിരേ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജിഷയുടെ പിതാവ് പാപ്പു പരാതി നൽകി.
<യ>ജൂൺ പത്ത്:
വീടിനടുത്തുള്ള വളക്കടയിലെ സിസിടിവി കാമറയിൽ നിന്ന് കൊലയാളിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ കിട്ടി. മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ല.
<യ>ജൂൺ 15:
വീടിന്റെ പരിസരത്തു നിന്നു ലഭിച്ച ചെരുപ്പിൽ ജിഷയുടെ രക്‌തകോശങ്ങൾ കണ്ടെത്തി. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിലാണു രക്‌തകോശങ്ങൾ കണ്ടെത്തിയത്.
<യ>ജൂൺ 15:
ജിഷ വധക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയുടേതെന്ന് കരുതുന്ന ചെരുപ്പ് കുറുപ്പംപടിയിലെ ഒരു കടയിൽ നിന്നു വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തി. കടയുടമയെ പോലീസ് ചോദ്യം ചെയ്തു.
<യ>ജൂൺ 16:
ജിഷയുടെ കൊലയാളി ആസാം സ്വദേശി തഞ്ചാവൂരിൽ പോലീസ് പിടിയിൽ. ഡിഎൻഎ പരിശോധനയിലും ഇയാൾ പ്രതിയാണെന്ന് ഉറപ്പിക്കുന്ന തെളിവുകൾ ലഭിച്ചു. പ്രതിയെ പിടികൂടിയെന്ന് മുഖ്യമന്ത്രിയും ഡിജിപിയും അന്വേഷണസംഘം മേധാവി ബി.സന്ധ്യയും സ്‌ഥിരീകരിക്കുന്നു. വൈകുന്നേരം അഞ്ചോടെ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി ആലുവ പോലീസ് ക്ലബിൽ എത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാഷ്ട്രീയത്തെയും പിടിച്ചുലച്ച കൊലക്കേസ്
<യ>സിജോ പൈനാടത്ത്
കൊച്ചി: ഒരു തെരഞ്ഞെടുപ്പുകാലം ഉൾപ്പെടെ ആഴ്ചകളോളം കേരള രാഷ്ട്രീയത്തെ നി
പെരുമഴയത്ത് ശകാരവർഷവുമായി ജനക്കൂട്ടം
പെരുമ്പാവൂർ: ജിഷ വധക്കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് ഇന്നലെ രാവിലെ മുതൽ നൂറുകണക്കിനാളുകള
ശാസ്ത്രീയ തെളിവുകൾക്ക് പ്രാധാന്യമെന്നു ബെഹ്റ
ആലുവ: ജിഷവധവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ കോടതിയിൽ സമർപ്പിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽ
അമിറുളിനെ നേരത്തെ സംശയം ഉണ്ടായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്നവർ
കൊച്ചി: അമിറുൾ ഇസ്ലാം ആരുമായും അത്ര സൗഹൃദം പുലർത്തിയിരുന്ന ആളായിരുന്നില്ലെന്ന് വൈദ്യശാലപ്പടിയിൽ ഒപ്പ
അമിറുളുമായി വാക്കേറ്റം ഉണ്ടായിട്ടില്ലെന്നു പ്രദേശവാസികൾ
പെരുമ്പാവൂർ: ജിഷയുടെ കൊലയാളി അമിറുൾ ഇസ്ലാമും തങ്ങളുടെ കോളനിയിലെ ഒരു സ്ത്രീയും തമ്മിൽ കുളിക്കടവിൽ വച്
ആവശ്യപ്പെട്ടാൽ പ്രതിക്കുവേണ്ടി ഹാജരാകും: അഡ്വ. ബി.എ. ആളൂർ
തൃശൂർ: ജിഷ വധക്കേസിലെ പ്രതി ആസാംകാരൻ അമിറുൾ ഇസ്ലാമിനുവേണ്ടി കോടതിയിൽ ഹാജരാകാൻ തന്നെ ആരെങ്കിലും സമീപി
ജിഷ വധം: പ്രതി റിമാൻഡിൽ
കൊച്ചി/പെരുമ്പാവൂർ: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ കുറുപ്പംപടിയിലെ ജിഷ വധക്കേസിൽ അറസ്റ്റിലായ അമിറുൾ
കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നു ജിഷയുടെ അച്ഛൻ
കൊച്ചി: ജിഷയെ കൊല്ലിച്ചവനെ രക്ഷിക്കാൻ സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണെന്ന് ജിഷയുടെ പിതാവ് കെ.വ
ആകാംക്ഷയുടെ 50 ദിവസങ്ങൾ
ആലുവ: 2016 ഏപ്രിൽ 28. പെരുമ്പാവൂരിനു സമീപമുള്ള കുറുപ്പംപടി ഇരിങ്ങോൾ ഗ്രാമവാസികൾ ഒരിക്കൽപ്പോലും ഈ രാത
പ്രതിയാക്കപ്പെട്ടവർക്ക് ആശ്വാസം!
കൊച്ചി: ജിഷവധക്കേസിൽ യഥാർഥ പ്രതി പിടിയിലായതോടെ ആശ്വാസം കൊള്ളുന്നത് രേഖാചിത്രത്തോടുള്ള സാമ്യം കൊണ്ടു
ജിഷ കൊലക്കേസ്: പ്രതി തൃശൂരിൽ ജോലി ചെയ്തതായി സൂചന
തൃശൂർ: ജിഷ വധക്കേസ് പ്രതി അമിയുൾ ഇസ്ലാം തൃശൂരിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലിചെയ്തിരുന്നതായി സൂചന.
പെരുമ്പാവൂരിന്റെ പേര് കളങ്കമാക്കിയ അരുംകൊലയിലെ ആശങ്കകളൊഴിയുന്നില്ല
ആലുവ: കഥകളും ഉപകഥകളും കൊണ്ട് സമ്പന്നമായിരുന്നു പ്രമാദമായ പെരുമ്പാവൂർ ജിഷ കൊലക്കേസ്. ഇതരസംസ്ഥാനക്കാര
വഴിത്തിരിവിലെത്തിയതു കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച കൊലക്കേസ്
കൊച്ചി: ഒരു തെരഞ്ഞെടുപ്പുകാലം ഉൾപ്പെടെ ആഴ്ചകളോളം കേരള രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിച്ച കൊലപാതകക
പ്രതിയെ പിടികൂടിയത് എവിടെവച്ച് ? തൃശൂരോ, കാഞ്ചിപുരത്തോ ?
ആലുവ: സൗമ്യവധക്കേസിനു ശേഷം കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമ്പ
കൊലയ്ക്കു കാരണം ലൈംഗിക താത്പര്യത്തിനു വഴങ്ങാത്തത്
പെരുമ്പാവൂർ: ജിഷയെ ക്രൂരമായി കൊലചെയ്യാൻ കാരണം ലൈംഗിക താത്പര്യത്തിനു സമ്മതിക്കാത്തതിനെത്തുടർന്നെന്നു
പ്രതിയെ വിളിച്ചുവരുത്തിയത് സുഹൃത്തുക്കൾ
പെരുമ്പാവൂർ: ജിഷയെ ക്രൂരമായി കൊല ചെയ്ത ശേഷം നാടുവിട്ട പ്രതിയെ സുഹൃത്തുക്കൾ തന്നെ വിളിച്ചുവരുത്തി പോല
നാട്ടുകാർക്ക് ആശ്വാസം
പെരുമ്പാവൂർ: ജിഷവധത്തിലെ പ്രതിയെ പിടികൂടിയത് നാട്ടുകാർക്ക് ആശ്വാസമായി. കൊലപാതകവുമായി ബന്ധപ്പെട്ട് ശാ
തെളിവെടുപ്പ് പ്രതിസന്ധിയിൽ
കൊച്ചി: പ്രമാദമായ ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടിയതോടെ ഇനി പ്രതിയുടെ മുഖം കാണാനുള്ള ആകാംക്ഷയിലാണു ന
നിർണായകമായതു കൊലയാളിയുടെ ചെരുപ്പുകൾ
പെരുമ്പാവൂർ: കോളിളക്കം സൃഷ്ടിച്ച ജിഷവധക്കേസിൽ നിർണായക വഴിത്തിരിവായത് ജിഷയുടെ വീടിനു സമീപത്തെ കനാൽക്
ജിഷയെ കൊന്നവനെ തൂക്കിലേറ്റണമെന്ന് അമ്മ
പെരുമ്പാവൂർ: മകളെ കൊന്നവനെ തൂക്കിലേറ്റണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ജിഷയെ എങ്ങനെയാണോ മുറിവേൽപ്പിച്
പോലീസിന്റെ തൊപ്പിയിലെ പൊൻതൂവൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: ജിഷയുടെ കൊലപാതകിയെ കണ്ടെത്താനായത് അന്വേഷണ സംഘത്തിന്റെ തൊപ്പിയിൽ ഒരു തൂവലാണെന്ന് മുഖ്യ
അടുപ്പം വിനയായി
പെരുമ്പാവൂർ: ആസാമിൽനിന്നു വർഷങ്ങൾക്ക് മുമ്പ് എത്തിയ പ്രതി അമിയൂർ ഇസ്ലാം ജിഷയുടെ വീടിന് സമീപത്താണ് താ
കൊലയാളിയെ പിടികൂടിയതിൽ സന്തോഷം: സഹോദരി
പെരുമ്പാവൂർ: സഹോദരിയുടെ ഘാതകനെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ദീപ. ജിഷയുടെ കൊലപാതകക്കേസിലെ പ്രതിയെ പോ
ഘാതകനെ തൃശൂരിൽ ചോദ്യംചെയ്തതു 40 മണിക്കൂർ
തൃശൂർ: പെരുമ്പാവൂർ ജിഷ വധക്കേസിൽ പിടിയിലായ ആസാം സ്വദേശി അമിയുർ ഉൽ ഇസ്ലാമിനെ തൃശൂരിൽ ചോദ്യംചെയ്തതു 40
രേഖാചിത്രം തുണയായി
കോട്ടയം: പെരുമ്പാവൂർ ജിഷയുടെ കൊലപാതകത്തിന്റെ സൂചനയിലേക്കു വിരൽ ചൂണ്ടിയതു സീനിയർ സിവിൽ പോലീസ് ഓഫീസർ ര
Latest News
മുഖ്യമന്ത്രിയുടെ ആഡംബരയാത്രയുടെ സ്പോണ്സര് ആര്; ചോദ്യങ്ങളുമായി വി.മുരളീധരന്
മുട്ടത്തറയില് പ്രതിഷേധം; ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി
പി. ജയരാജന് വധശ്രമക്കേസ്; പ്രതികളെ വെറുതെവിട്ടതിനെതിരെയുള്ള ഹര്ജി ഇന്ന് സുപ്രീംകോടതിയില്
പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി
മുഖ്യമന്ത്രി ദുബായ് വഴി ഇന്തോനേഷ്യയിലേക്ക്
Latest News
മുഖ്യമന്ത്രിയുടെ ആഡംബരയാത്രയുടെ സ്പോണ്സര് ആര്; ചോദ്യങ്ങളുമായി വി.മുരളീധരന്
മുട്ടത്തറയില് പ്രതിഷേധം; ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി
പി. ജയരാജന് വധശ്രമക്കേസ്; പ്രതികളെ വെറുതെവിട്ടതിനെതിരെയുള്ള ഹര്ജി ഇന്ന് സുപ്രീംകോടതിയില്
പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി
മുഖ്യമന്ത്രി ദുബായ് വഴി ഇന്തോനേഷ്യയിലേക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top