തിരുവനന്തപുരം: കെസ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇന്‍റർഫേസ് ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്‍റ് ക്ലിയറൻസ്) പ്ലാറ്റ് ഫോം വഴി രജിസ്റ്റർ ചെയ്ത സംരംഭങ്ങൾക്ക് താത്കാലിക കെട്ടിട നന്പറുകൾ ഉടൻ ലഭ്യമാകും.

പുതിയ സംരംഭകർക്ക് ബാങ്ക് വായ്പകളും മറ്റ് അവശ്യ സേവനങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കാൻ താത്കാലിക കെട്ടിട നന്പറുകൾ നല്കുന്നതിലൂടെ സാധിക്കും. സംരംഭകർക്ക് ബാങ്ക് വായ്പകളും മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാകണമെങ്കിൽ കെട്ടിടങ്ങൾക്ക് ഔദ്യോഗിക തിരിച്ചറിയൽ നന്പർ ആവശ്യമാണ്.

സംരംഭങ്ങൾ തുടങ്ങാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ഓണ്‍ലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനമാണ് കെസ്വിഫ്റ്റ്. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി ക്ലിയറൻസുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭിക്കാനും ബിസിനസുകളുടെ പ്രവർത്തനം സുഗമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

കെസ്വിഫ്റ്റ് വഴി രജിസ്റ്റർ ചെയ്ത 50 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് മൂന്നര വർഷം വരെ സാധുതയുള്ള താത്കാലിക കെട്ടിട നന്പറാണ് ലഭിക്കുക. ഈ കാലയളവിൽ സംരംഭങ്ങൾ സ്ഥിരമായ ഒരു കെട്ടിട നന്പർ നേടണം. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി സംസ്ഥാനത്ത് സംരംഭക സൗഹൃദാന്തരീക്ഷം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് നിയമഭേദഗതി സർക്കാർ കൊണ്ടുവന്നിരുന്നു.


കെ സ്വിഫ്റ്റ് വഴി അപേക്ഷ സമർപ്പിക്കുന്പോൾ ലഭിക്കുന്ന അക്നോളജ്മെന്‍റ് സർട്ടിഫിക്കറ്റിലെ നന്പറിനെ താത്കാലിക കെട്ടിട നന്പറായി കണക്കാക്കാം. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) ഒരു നിർണായക രേഖയാണ് അക്നോളജ്മെന്‍റ് സർട്ടിഫിക്കറ്റ്.

മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് ’റെഡ്’ വിഭാഗത്തിൽ പെടുത്തിയിട്ടില്ലാത്ത സംരംഭങ്ങൾക്ക് വിവിധ സംസ്ഥാന നിയമങ്ങൾ പ്രകാരം മുൻകൂർ അനുമതി നേടാതെ പ്രവർത്തനം ആരംഭിക്കാൻ ഈ സർട്ടിഫിക്കറ്റ് അനുവദിക്കുന്നു.

എംഎസ്എംഇ മുതൽ വൻകിട വ്യവസായങ്ങൾ വരെയുള്ള സംരംഭങ്ങൾക്ക് പ്രവർത്തനമാരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ലൈസൻസുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭ്യമാക്കുന്ന സമഗ്ര ഓണ്‍ലൈൻ പോർട്ടലാണ് കെ സ്വിഫ്റ്റ്, പ്രഫഷണലുകൾ, വ്യാപാരികൾ, സ്റ്റാർട്ടപ്പുകൾ, പുതുസംരംഭകർ എന്നിവർക്കും കെ സ്വിഫ്റ്റ് ഉപയോഗപ്രദമാണ്.

രജിസ്ട്രേഷനും ലൈസൻസിനുമുള്ള അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിനും തൊഴിൽ, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 22 ലധികം വകുപ്പുകളിൽ നിന്നും ബോർഡുകളിൽ നിന്നും സർട്ടിഫിക്കറ്റുകളും ക്ലിയറൻസുകളും നേടുന്നതിനും കെസ്വിഫ്റ്റ് പ്രയോജനപ്പെടുത്താനാകും.