തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ കാര്യങ്ങളിൽ എന്തു ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇന്ന കാര്യം ചെയ്യണമെന്ന് അക്കാദമിക്, അക്കാദമക് ഇതര വിഷയങ്ങളിൽ എന്തുചെയ്യണമെന്നു ആജ്ഞാപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു.

സൂംബ നൃത്തം സംബന്ധിച്ച പരാമർശത്തിലായിരുന്നു മന്ത്രിയുടെ മറുപടി. സർക്കാർ തീരുമാനങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അതു ചർച്ച ചെയ്യാൻ തയാറാണ്. ബോധപൂർവം വർഗീയനിറം നൽകി മതേതരത്വത്തിന് യോജിക്കാത്ത തരത്തിൽ അഭിപ്രായം പറഞ്ഞാൽ അംഗീകരിക്കില്ല. കായിക താരങ്ങളുടെ ഡ്രസ് കോഡ് തീരുമാനിക്കാൻ അവരുടെ അസോസിയേഷൻ ഉണ്ട്.


സ്കൂൾ യൂണിഫോം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പിടിഎ ആണ്. വേറെ ആരെങ്കിലും ആജ്ഞാപിച്ചാൽ അതൊന്നും നടപ്പിലാക്കാൻ പോകുന്നില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.