തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള സദുദ്ദേശ്യപരമായ പ്രവർത്തനങ്ങളിൽ വിവാദം കാണേണ്ടതില്ലന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. ലഹരിവിരുദ്ധ പോരാട്ടത്തിൽ സർക്കാരിനു പൂർണ പിന്തുണ കാന്പസ് ജാഗരൻ യാത്ര നടത്തിയ ഘട്ടത്തിൽ നൽകിയിരുന്നു.

സുംബ ഡാൻസ് ഫിറ്റ്നസിംഗ് ഇന്നു ജനപ്രീതി നേടിയിട്ടുണ്ട്. സുംബയിൽ അധാർമികമായി ഒന്നും കാണാൻ കഴിയില്ല. ഇതു സംബന്ധിച്ച വിവാദം അനാവശ്യമാണെന്നാണ് കെഎസ്‌യു നിലപാട്. സിന്തറ്റിക് ലഹരിയടക്കം യുവാക്കളിലും വിദ്യാർഥികളിലും പിടിമുറുക്കുന്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണ്.


എന്നാൽ ലഹരിക്കും വിദ്യാർഥികൾക്ക് ഇടയിലെ മാനസിക സംഘർഷം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നത്തിനും മുന്നിൽ സുംബാ ഡാൻസും ഒന്നോ രണ്ടോ സിനിമാ താരങ്ങളിൽനിന്ന് പിടിച്ചെടുക്കുന്ന ലഹരിയോ മാത്രമാകരുത് പരിഹാരം. അതിന് ആഴത്തിലുള്ള പ്രതിവിധി ആവശ്യമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.