കോഴിക്കോട്: നഗരത്തിലെ അശോകപുരത്ത് 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

കണ്ണൂര്‍ റീജണല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് അശോകപുരത്തെയും പരിസരപ്രദേശങ്ങളിലെയും തെരുവുനായ്ക്കളെ പിടികൂടി പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു.

പേവിഷബാധ സ്ഥിരീകരിച്ച നായയുടെ കടിയേറ്റവരെല്ലാം ബീച്ച് ആശുപത്രിയില്‍നിന്നു പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. കാല്‍മുട്ടിനു താഴയാണ് എല്ലാവര്‍ക്കും കടിയേറ്റത്.


കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതല്‍ രാത്രി വരെയുള്ള സമയത്താണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 19 പേരെ നായ കടിച്ചത്. പിഞ്ചുകുഞ്ഞിനും സ്‌കൂള്‍ കുട്ടികള്‍ക്കുമെല്ലാം കടിയേറ്റിരുന്നു.

അശോകപുരം, വൈഎംസിഎ തുടങ്ങിയ ഭാഗങ്ങളിലുള്ളവര്‍ക്കാണു കടിയേറ്റത്. ബുധനാഴ്ച അശോകപുരം ഭാഗത്തുനിന്ന് കോര്‍പറേഷന്‍റെ കീഴിലുള്ള നായപിടിത്തക്കാര്‍ ഈ നായയെ പിടികൂടി പൂളക്കടവിലെ എബിസി സെന്‍ററില്‍ എത്തിച്ചിരുന്നു. ഇവിടെ നിരീക്ഷണത്തിലായിരുന്ന നായ വ്യാഴാഴ്ചയാണു ചത്തത്.