തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ഭൂമി റവന്യു ഉദ്യോഗസ്ഥരുടെ അല്ല ഏതു തന്പുരാന്‍റെ സഹായത്തോടെ കൈവശം വച്ചാലും സർക്കാർ തിരിച്ചു പിടിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. അട്ടപ്പാടിയിലെ ഭൂമി കൈയേറാൻ മാഫിയ തന്നെയുണ്ട്.

സർവേ നടപടി പൂർത്തിയായ മൂന്നു വില്ലേജുകളിൽ അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന മൂന്നു വില്ലേജുകളിലെ സർവേകൂടി പൂർത്തിയായശേഷം ഭൂമി തിരിച്ചുപിടിക്കുന്ന നടപടികളിലേക്ക് സർക്കാർ കടക്കും.


ആദിവാസി വിഭാഗങ്ങളിൽനിന്ന് അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി യഥാർഥ ഉടമകൾക്ക് തിരിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു.