കൊച്ചി: അവയദാനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശക സമിതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.

അംഗങ്ങള്‍, പ്രവര്‍ത്തനം, മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ നല്‍കിയിട്ടുള്ള സമയപരിധി തുടങ്ങിയവയടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം നല്‍കാനാണു ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.


അവയവദാനത്തിനു സന്നദ്ധരായവരും സ്വീകര്‍ത്താക്കളും ചൂഷണത്തിനിരയാകുന്നതു തടയാന്‍ അംഗീകൃത സംവിധാനം വേണമെന്നാവശ്യപ്പെട്ടു വൃക്കരോഗം ബാധിച്ചു മരിച്ച തൃശൂര്‍ സ്വദേശിയുടെ 19 കാരനായ മകന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.