കൊച്ചി: ധീവര സമുദായത്തെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന അഖിലകേരള ധീവര സഭയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി എല്‍. മുരുകന്‍.

അഖിലകേരള ധീവരസഭ 19-ാം സംസ്ഥാന സമ്മേളനവും ധീവരദിന സമ്മേളനവും എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ ജന്മശതാബ്‌ദി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥവളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ വികസനം പ്രധാനമാണ്. 2047 ആകുമ്പോഴേക്കും രാജ്യത്തിന്‍റെ വികസനത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളും ഉയര്‍ച്ചയിലെത്തുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.


സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണനാ പട്ടികയിലുള്ള മത്സ്യത്തൊഴിലാളികളെയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെയും അവഗണിക്കില്ലെന്നു ധീവരദിന അനുസ്മരണം നടത്തിയ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.