കൊച്ചി: രാജ്യത്തെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ ഹബ്ബാക്കി കേരളത്തെ മാറ്റാന്‍ ലക്ഷ്യമിടുന്ന ‘സ്‌ട്രൈഡ്’പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ‘മേയ്ക്കത്തണ്‍ 2025’ശ്രദ്ധേയമായി.

ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്ക‌് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കാണാനാകുന്ന നൂതന ആശയങ്ങൾ എൻജിനിയറിംഗ് വിദ്യാർഥികൾ പരിപാടിയിൽ അവതരിപ്പിച്ചു.

കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്നതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ കണ്ടുപിടിത്തങ്ങളുടെ അവതരണമുണ്ടായിരുന്നു. മത്സരത്തിന്‍റെ രണ്ടാംഘട്ടം മുതല്‍ ഓരോ സംഘത്തിലും ഭൗതിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തിയെക്കൂടി ഉള്‍പ്പെടുത്തിയത് തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.


കേരള ഡെവലപ്‌മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്‍റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ കുടുംബശ്രീ, ഐ ട്രിപ്പിള്‍ ഇ, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയാണു ‘സ്‌ട്രൈഡ്’പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ വിവിധ എൻജിനിയറിംഗ് കോളജുകളില്‍ നിന്നുള്ള 300ഓളം ടീമുകളില്‍നിന്നു തെരഞ്ഞെടുത്ത 32 ടീമുകളാണ് അവസാനഘട്ടത്തില്‍ മാറ്റുരച്ചത്.