കൊച്ചി: രാജ്യത്തെ മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ പ്രഫഷണലുകള്‍ക്ക് അനന്തസാധ്യതയുള്ള വേദിയൊരുക്കി ജൂലൈ ഒന്നിന് മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്‍റ് അഥോറിറ്റി (എംപിഇഡിഎ)യുടെ നാഷണല്‍ സ്‌കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍ നടക്കും.

സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ധിത മേഖലയില്‍ നൈപുണ്യ വികസനം, ടാലന്‍റ് പൂള്‍, ഗുണനിലവാരത്തെ സംബന്ധിച്ച അവബോധം എന്നിവ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. ഒളിമ്പ്യാഡിന്‍റെ മെഗാ ഫൈനല്‍ ചെന്നൈയില്‍ നടക്കുന്ന സീ ഫുഡ് എക്‌സ്‌പോയുടെ ‘ഭാരത് 2025’ ഭാഗമായി നടക്കും.

സ്‌കില്‍ ഒളിമ്പ്യാഡിന്‍റെ പ്രാഥമിക റൗണ്ടുകള്‍ കൊച്ചിയിലും വിശാഖപട്ടണത്തും നടന്നു. കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളില്‍നിന്നായി അഞ്ചുപേര്‍ വീതമാണ് നാളെ ചെന്നൈയില്‍ നടക്കുന്ന സെമിഫൈനലിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. സെമിഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നാലുപേര്‍ക്ക് സ്‌കില്‍ ഒളിമ്പ്യാഡിന്‍റെ ഫൈനലില്‍ മത്സരിക്കാം. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1,00,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 75,000, 50,000 രൂപ വീതവും നാലാം സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനമായി 25,000 രൂപയും നല്‍കും.


സമുദ്രോത്പന്ന കയറ്റുമതിക്കാര്‍, വിദേശ രാജ്യങ്ങളിലെ ബയര്‍മാര്‍, സീഫുഡ് എക്‌സ്‌പോ ഭാരത് 2025ലെ പ്രതിനിധികള്‍, കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മറ്റു പങ്കാളികള്‍ എന്നിവര്‍ സ്‌കില്‍ ഒളിമ്പ്യാഡിനു സാക്ഷ്യംവഹിക്കും. ഇന്ത്യയുടെ സമുദ്രോത്പന്ന മൂല്യവര്‍ധിത മേഖലയെ കരുത്തുറ്റതാക്കുന്നതിനും അതിലൂടെ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയുടെ ആഗോളകേന്ദ്രമാക്കി മാറ്റാനുമായി വര്‍ഷംതോറും ഒളിമ്പ്യാഡ് സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും എംപിഇഡിഎ ചെയര്‍മാന്‍ ഡി.വി. സ്വാമി പറഞ്ഞു.