മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ശൃംഖല ദേശവ്യാപകമായി ഇന്നലെ പണിമുടക്കി.

ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെയാണ് മൊബൈൽ ഇന്‍റർനെറ്റ്, ജിയോ ഫൈബർ, ഫോണ്‍ കണക്ടിവിറ്റി എന്നിവ തടസപ്പെട്ടത്. ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രതിസന്ധിയിലായത്. കൂടുതലും കേരളത്തിലാണ് പ്രതിസന്ധി ബാധിച്ചതെന്നാണ് റിപ്പോർട്ട്.

ഡൗണ്‍ഡിറ്റക്ടറിൽനിന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയുള്ള പരാതികളിൽ 56 ശതമാനം മൊബൈൽ ഇന്‍റർനെറ്റുമായും 32 ശതമാനം മൊബൈൽ നെറ്റ് വർക്കുകളുമായും 12 ശതമാനം ജിയോ ഫൈബർ ഉപയോഗം തടസപ്പെട്ടതുമായും ബന്ധപ്പെട്ടാണ് പരാതിയെന്ന് റിപ്പോർട്ടിൽ പറയുന്നു.


എന്നാൽ, സേവനങ്ങൾ പുനഃസ്ഥാപിച്ചെന്ന് റിലയൻസ് ജിയോ അറിയിച്ചു.മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോൽക്കത്ത, ചണ്ഡിഗഡ് തുടങ്ങിയ നഗരങ്ങളിലും സേവന തടസം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

സേവനം തടസപ്പെട്ടതിലെ കാരണത്തെക്കുറിച്ച് റിലയൻസ് ജിയോ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.