കാട്ടാനയെ തുറന്നുവിട്ട സംഭവം;എംഎൽഎമാർ മറുപടി പറയണമെന്നു നാട്ടുകാർ
കാട്ടാനയെ തുറന്നുവിട്ട സംഭവം;എംഎൽഎമാർ മറുപടി  പറയണമെന്നു നാട്ടുകാർ
Sunday, April 14, 2024 1:02 AM IST
കോതമംഗംലം: കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറ്റിൽ വീണ കാട്ടാനയെ തുറന്നുവിട്ട സംഭവത്തിൽ ജനപ്രതിനിധികൾ മറുപടി പറയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുളത്തിൽ വീണ കാട്ടാനയെ മയക്കുവെടി വച്ച് ക്രെയിൻ ഉപയോഗിച്ചു ലോറിയിൽ കയറ്റി ഉൾവനത്തിൽ വിടാമെന്നു തീരുമാനിച്ചതിനെ തുടർന്നാണ് ആളുകൾ പ്രതിഷേധം അവസാനിപ്പിച്ചത്.

ആളുകൾ പിരിഞ്ഞുപോയതിനു പിന്നാലെ യാതൊരു സുരക്ഷാനടപടികളും സ്വീകരിക്കാതെ കുളം പൊളിച്ച് ആനയെ തുറന്നുവിടുകയാണു ചെയ്തത്. ജനപ്രതിനിധികളെ വിശ്വസിച്ച ആളുകളെ ചതിക്കുകയാണ് ഉദ്യോഗസ്ഥ-രാഷ്‌ട്രീയ നേതൃത്വം ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മൂവാറ്റുപുഴ ആർഡിഒയുടെ സാന്നിധ്യത്തിലാണ് യാതൊരു മുൻകരുതലും ഇല്ലാതെ ആനയെ തുറന്നുവിട്ടത്. ജനപ്രതിനിധികളുടെ അറിവോടെയല്ല ഉദ്യോഗസ്ഥർ കാട്ടാനയെ തുറന്നുവിട്ടതെങ്കിൽ അതിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥ-രാഷ്‌ട്രീയ ഒത്തുകളിയെന്നു കിഫ


കോതമംഗലം: കോട്ടപ്പടിയിൽ കുളത്തിൽ വീണ ആനയെ ജനവാസ മേഖലയിലേക്കു കയറ്റിവിട്ടതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ആർഡിഒ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരും കാണിച്ചതു കൊടിയ വഞ്ചനയെന്ന് കിഫ എറണാകുളം ജില്ലാ കമ്മിറ്റി.

വിഷയത്തിൽ ഉദ്യോഗസ്ഥ-രാഷ്‌ട്രീയ ഒത്തുകളിയാണു നടന്നത്. ആന വീണ പാതിരാത്രിമുതൽ ആനയ്ക്കും ജനങ്ങൾക്കും ദോഷമില്ലാതെ അതിനെ അവിടെനിന്നു മാറ്റുന്ന കാര്യത്തിൽ നാട്ടുകാർ കാണിച്ച സഹകരണത്തിനും അവരുടെ ആത്മാർഥതയ്ക്കും പുല്ലുവില കൽപ്പിച്ചാണ് വൈകുന്നേരം മഴയുടെ മറവിൽ ആനയെ ജനവാസ മേഖലയിലേക്കു കയറ്റിവിട്ടത്. എംഎൽഎമാരായ ആന്‍റണി ജോണും എൽദോസ് കുന്നപ്പള്ളിയും അടങ്ങുന്ന ജനപ്രതിനിധികൾ കാണിച്ച വഞ്ചനയ്ക്ക് മാപ്പു പറയണം.

മേലിൽ ഉണ്ടാകുന്ന ഇത്തരം പ്രതിസന്ധികളിൽ വനം വകുപ്പിനെയും ജനപ്രതിനികളെയും വിശ്വാസത്തിലെടുക്കാതെ കർഷകപക്ഷത്തുനിന്ന് ശക്തമായ പ്രതിരോധം തീർക്കുമെന്നും കിഫ എറണാകുളം ജില്ലാ പ്രസിഡന്‍റ് സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.