സിദ്ധാർഥന്‍റെ മരണം ; സിബിഐ ശാസ്ത്രീയ അന്വേഷണം തുടങ്ങി
സിദ്ധാർഥന്‍റെ മരണം ; സിബിഐ ശാസ്ത്രീയ  അന്വേഷണം തുടങ്ങി
Sunday, April 14, 2024 1:02 AM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ സംഘം ശാസ്ത്രീയ അന്വേഷണം തുടങ്ങി.

മൃതദേഹത്തിന്‍റെ ഡമ്മി ഉൾപ്പെടെ തയാറാക്കിയാണ് അന്വേഷണം. സിദ്ധാർഥന്‍റെ മരണം കൊലപാതകമാണെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ പരിശോധന.

സിബിഐ ഡിഐജി ലൗലി കട്ടിയാർ, എസ്പിമാരായ എ.കെ. ഉപാധ്യായ, സുന്ദർവേൽ എന്നിവരുടെനേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കഴിഞ്ഞ ദിവസം രാവിലെ ഹോസ്റ്റലിൽ എത്തിയത്.

സംസ്ഥാന പോലീസിനു കീഴിലെ ഫോറൻസിക് ടീമും സിബിഐ ഉദ്യോഗസ്ഥരും അടങ്ങുന്നതായിരുന്നു സംഘം. നേരത്തേ കേസ് അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ. സജീവൻ ഒപ്പമുണ്ടായിരുന്നു.


സിദ്ധാർഥനു മർദനമേറ്റ ഹോസ്റ്റൽ നടുത്തളം, 21 ാം നന്പർ മുറി, സിദ്ധാർഥനെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ട ശുചിമുറി എന്നിവിടങ്ങളിൽ പരിശോധന നടന്നു. ശുചിമുറിയിൽനിന്നു തെളിവുകൾ ശേഖരിച്ചു.

11.30 ഓടെയാണ് മൃതദേഹത്തിന്‍റെ അതേ ഭാരവും ഉയരവുമുള്ള ഡമ്മി ഉപയോഗിച്ച് പരിശോധന നടത്തിയത്. സിദ്ധാർഥനെ കെട്ടിത്തൂങ്ങിയ നിലയിൽ ആദ്യം കണ്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മൊഴിയെടുപ്പിനു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

കോളജ് മുൻ ഡീൻ, അസിസ്റ്റന്‍റ് വാർഡൻ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. സിദ്ധാർഥന്‍റെ പിതാവും ബന്ധുവും ദിവസങ്ങൾക്കു മുന്പ് മൊഴി നൽകിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.