ബിഷപ് ഡോ. ചക്കാലയ്ക്കലിന്‍റെ മെത്രാഭിഷേക രജതജൂബിലി ആഘോഷിച്ചു
ബിഷപ് ഡോ. ചക്കാലയ്ക്കലിന്‍റെ  മെത്രാഭിഷേക രജതജൂബിലി ആഘോഷിച്ചു
Tuesday, April 16, 2024 2:08 AM IST
കോട്ടപ്പുറം: ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഇടയനെന്ന് മന്ത്രി പി. രാജീവ്.

കെആർഎൽസിസി പ്രസിഡന്‍റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കലിന്‍റെ മെത്രാഭിഷേക രജതജൂബിലിയോടാനുബന്ധിച്ച് കോട്ടപ്പുറം രൂപതയും മാതൃക ഇടവകയായ മാള പള്ളിപ്പുറം സെന്‍റ് ആന്‍റണീസ് പള്ളിയും പൗരാവലിയും സംയുക്തമായി ഒരുക്കിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെന്‍റ് ആന്‍റണീസ് പള്ളിയിൽ നടന്ന യോഗത്തിൽ അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസൻ, പഞ്ചായത്ത് പ്രസിഡന്‍റ് ഡെയ്‌സി തോമസ്, കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, വർഗീസ് കാഞ്ഞൂത്തറ, അഡ്വ. ഷെറി ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ബിഷപ് ഡോ. ചക്കാലയ്ക്കൽ മറുപടി പ്രസംഗം നടത്തി.


നേരത്തെ പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഡോ. ചക്കാലയ്ക്കൽ കൃതജ്ഞതാബലി അർപ്പിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ സഹകാർമിനായിരുന്നു. ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ആമുഖ പ്രഭാഷണവും ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ വചനപ്രഘോഷണവും നടത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.