മോദി സർക്കാർ തട്ടിപ്പുകാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീൻ: വൃന്ദ കാരാട്ട്
മോദി സർക്കാർ തട്ടിപ്പുകാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീൻ: വൃന്ദ കാരാട്ട്
Tuesday, April 16, 2024 2:08 AM IST
കണ്ണൂർ: കള്ളൻമാരെയും തട്ടിപ്പുകാരെയും വെളുപ്പിച്ചെടുക്കുന്ന വാഷിംഗ് മെഷീനാണ് മോദി സർക്കാരെന്ന്‌ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്.

ഇഡി, ഇൻകം ടാക്സ്, സിബിഐ എന്നിവയെയാണ് വാഷിംഗ് പൗഡറുകളാക്കി ഉപയോഗിക്കുന്നത്. മെഷീനിൻ കയറി പുറത്തിറങ്ങുന്നവർ പരിശുദ്ധരായി മാറും. മെഷീനിൽ കയറാനുള്ളവരുടെ നീണ്ട ക്യൂവിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസാണെന്നും വൃന്ദ കാരാട്ട് ആരോപിച്ചു. പുതിയതെരു ഹൈവേ ജംഗ്ഷനിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.


മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാൻ ഇടതുപക്ഷത്തെ ജയിപ്പിക്കണമെന്നും അവർ പറഞ്ഞു പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി. കെ. ശ്രീമതി, ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ്, എൽഡിഎഫ് പാർലമെന്‍റ് മണ്ഡലം സെക്രട്ടറി എൻ. ചന്ദ്രൻ, കെ.വി. സുമേഷ് എംഎൽഎ, എൻ. സുകന്യ എന്നിവർ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.