വാഗ്ദാനങ്ങൾ ആവർത്തിച്ച് രാഹുൽ
വാഗ്ദാനങ്ങൾ ആവർത്തിച്ച് രാഹുൽ
Tuesday, April 16, 2024 2:08 AM IST
കോഴിക്കോട്: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ സ്ത്രീ ശക്തീകരണം, പാവപ്പെട്ടവരുടെ കടങ്ങൾ എഴുതിത്തള്ളൽ, കൂടുതൽ ആളുകൾക്ക് സർക്കാർ ജോലി തുടങ്ങിയ മുൻ വാഗ്ദാനങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ചു.

യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയനുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ഒന്നുപോലും പരാമർശിക്കാതെയാണ് പ്രസംഗത്തിന്‍റെ അവസാനം അദ്ദേഹം ബിജെപി ഭരണത്തിൽ സുരക്ഷിതനാണെന്ന തരത്തിലുള്ള ആരോപണം രാഹുൽഗാന്ധി ഉയർത്തിയത്.


ചടങ്ങിൽ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാർ അധ്യക്ഷനായിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹ‌സൻ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസൻ, സ്ഥാനാർഥികളായ എം.കെ. രാഘവൻ (കോഴിക്കോട്), ഇ.ടി. മുഹമ്മദ് ബഷീർ (മലപ്പുറം), എം.പി. അബ്ദു സമദ് സമദാനി (പൊന്നാനി), ഷാഫി പറന്പിൽ (വടകര) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.