ഇന്ത്യാ മുന്നണി 300 സീറ്റ് നേടും: പി.സി. ചാക്കോ
ഇന്ത്യാ മുന്നണി 300 സീറ്റ് നേടും: പി.സി. ചാക്കോ
Tuesday, April 16, 2024 2:08 AM IST
കൊച്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി 300 സീറ്റ് നേടുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ.

ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സീറ്റെണ്ണം 10ല്‍ താഴെയായി കുറയുമെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വോട്ട് ആന്‍ഡ് ടോക്കില്‍ അദ്ദേഹം പറഞ്ഞു.

ഭരണഘടനയ്ക്കുവരെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അപകടകരമായ സാഹചര്യത്തില്‍ ഏറെ ഉത്കണ്ഠയോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. മുന്‍പ് ആര് ജയിച്ചാലും ഇന്ത്യയുടെ ഭരണഘടന അതേപടി നിലനില്‍ക്കുമായിരുന്നു.

ഒരിക്കല്‍കൂടി ബിജെപി-ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കെല്ലാം മാറ്റം വരും. മാത്രമല്ല, ഇന്ത്യയുടെ മതേതര സ്വഭാവത്തിനുതന്നെ വലിയ ഭീഷണി ഉണ്ടാകും. ഇത് 140 കോടി ജനങ്ങളുടെ വലിയ വിപത്തായി തീരും.


പേടിപ്പിച്ചും പ്രകോപിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ബിജെപിയിലേക്ക് ആളുകളെ കൊണ്ടുപോകുന്നത്. മടിയില്‍ കനവുളളവരാണ് ബിജെപിയില്‍ പോകുന്നത്. അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിലൂടെ വലിയ തിരിച്ചടിയാണ് ബിജെപി നേരിടാന്‍ പോകുന്നത്.

കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലാണ് പ്രധാന പോരാട്ടം. ദേശീയ തലത്തില്‍ നാനൂറോളം സീറ്റ് നേടുമെന്നത് ബിജെപിയുടെ അവകാശ വാദം മാത്രമാണ്. യുപി, ബിഹാര്‍, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ ഇന്ത്യാ മുന്നണിക്ക് വലിയ വിജയസാധ്യതയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.