x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലങ്കരയിലെ അറ്റകുറ്റപ്പണി: ജലവിതരണം മുടങ്ങും


Published: May 29, 2026 10:58 PM IST | Updated: May 29, 2026 10:58 PM IST

തൊടുപുഴ: മലങ്കര ഡാമിന്‍റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജലാശയത്തെ ആശ്രയിച്ചുള്ള കുടിവെള്ള സ്രോതസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാല്‍ മുട്ടം, കരിങ്കുന്നം, വെള്ളിയാമറ്റം, അറക്കുളം, കുടയത്തൂര്‍, ആലക്കോട്, കരിമണ്ണൂര്‍, കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളില്‍ ഇന്നു മുതല്‍ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

ശുദ്ധജല വിതരണത്തെ ബാധിക്കാത്ത വിധം വാട്ടര്‍ അഥോറിറ്റിയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് എംവിഐപി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇത്തരം ഒരു നടപടിയും ഇതു വരെ സ്വീകരിച്ചിട്ടില്ല. അറ്റകുറ്റപ്പണികള്‍ക്കായി മൂന്നാഴ്ചയെങ്കിലും ജലനിരപ്പ് താഴ്‌ത്തേണ്ടി വരുമെന്നാണ് സൂചന. ഇത്രയും ദിവസം ജലസ്രോതസുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്നത് ജനങ്ങളെ ദുരിതത്തിലാക്കാനും സാധ്യതയുണ്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡാമിലെ ജലനിരപ്പ് 36.90 മീറ്ററിലേക്കാണ് താഴ്ത്തുന്നത്. മണ്‍സൂണ്‍ മഴ ശക്തമാകുന്നതിനു മുമ്പ് ഡാമിന്‍റെ ഘടനാപരമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

Tags : Repair work nattuvishesham local news

Recent News

Corehub Up