നീ എവിടെ?
നീ എവിടെ?
അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? (ഉൽപത്തി 3:9) താൻ സൃഷ്ടിച്ച ഒന്നിനെയും നഷ്ടപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ദൈവത്തിന്‍റെ ഹൃദയസ്പന്ദനമാണിത്: നീ എവിടെ! എനിക്ക് എന്നെ നഷ്ടമാകുന്പോൾ എന്നെക്കാൾ വേദനിക്കുന്ന, വിതുന്പുന്ന ദൈവം എന്നെ കണ്ടുകിട്ടുവോളം തേടിയിറങ്ങിയതിന്‍റെ തീർഥവഴികളെ ധ്യാനിക്കുന്നതാണല്ലോ നോന്പ്. ദൈവത്തിന്‍റെ ചിന്തയാണ് മനുഷ്യൻ എന്നത് എത്രയോ ആശ്വാസകരമായ വിചാരമാണ്! എവിടെയാണ് എന്നുചോദിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുന്നത് നമ്മുടെ ജീവിതത്തിന് ഏറെ അർഥം നൽകും.

തന്‍റെ സ്വന്തമായ മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഈ അന്വേഷണം മനുഷ്യർക്കു പരസ്പരം ഉണ്ടായിരിക്കേണ്ട കരുതലിന്‍റെ പ്രേരകംകൂടിയാണ്. സ്രഷ്ടാവിന്‍റെ കരുതലും കാരുണ്യവും എന്നതിനോടൊപ്പം സൃഷ്ടിയുടെ അവബോധവും ആകണമിത് - ഞാനെവിടെ? ദൈവമൊഴികൾക്കു കാതോർക്കാതെ, സ്വാർഥതയെ പ്രീണിപ്പിച്ച് ആദമെന്ന ആദിമനുഷ്യൻ ഏതൊക്കെയോ പച്ചിലകൾക്കിടയിൽ തന്നെ മറച്ചു നിർത്തുന്പോൾ കേൾക്കുന്ന സ്വരമാണിത്.

നീ എവിടെ എന്നതിന് നീ എവിടെയായിരിക്കണം എന്നൊരു ധ്വനികൂടിയുണ്ട്. ആയിരിക്കുന്നിടത്തുനിന്നും ആയിരിക്കേണ്ടിടത്തേക്കുള്ള അകലം അളക്കാനുള്ള മണിക്കൂറുകളാണിത്. അസ്ഥാനത്തുള്ള ഇരിപ്പും കുതിപ്പുമെല്ലാം ക്രമരാഹിത്യം സൃഷ്ടിച്ചിട്ടുണ്ട്. ഉടയവന്‍റെ നിശ്ചയങ്ങൾക്കപ്പുറം പായുന്നത് അപകടകരമാണ്. എവിടെയാണ് ഞാൻ എന്നൊരു വിചാരം എവിടെയൊക്കെയോ ആയിരിക്കുന്ന എന്നെ ആയിരിക്കേണ്ടിടത്ത‌് എത്തിക്കാൻ സഹായിക്കും. ഇടം തന്നവനു നൊന്പരങ്ങൾ നല്കാതിരിക്കാം. ദൈവിക പദ്ധതിയിൽ എനിക്കുള്ള ഇടം കണ്ടെത്താനും ആ ഇടത്തിൽത്തന്നെ ആയിരിക്കാനും മറ്റുള്ളവർക്ക് അർഹമായ ഇടം നിഷേധിക്കാതിരിക്കാനും സംതൃപ്തമായ മനസോടെ ജീവിക്കാനും ഈ നോന്പുകാലം സഹായിക്കട്ടെ.


കൃപാവസന്തം-3 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.