x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 1, 2026 02:21 AM IST | Updated: May 1, 2026 02:21 AM IST

ദീപിക സമുദായത്തിന്‍റെ, സമൂഹത്തിന്‍റെ ജിഹ്വയാണ്. സാമൂഹിക പരിഷ്‌കാരങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍നിന്നു പോരാടുന്ന ദീപികയിലൂടെയാണു വിശ്വാസത്തെയും സുവിശേഷ മഹത്വത്തെയും മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സാധിച്ചത്. ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവില്‍ കാലാനുസൃതമായ മാറ്റങ്ങളുള്‍ക്കൊണ്ട് മാധ്യമധര്‍മം വിജയകരമായി നിര്‍വഹിക്കാന്‍ ദീപികയ്ക്ക് കഴിയുന്നുണ്ട്.

കര്‍ഷകരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി ദീപിക നടത്തുന്ന പോരാട്ടങ്ങള്‍ പുരോഗമന കേരളത്തിന്‍റെ രൂപവത്കരണത്തിന് വഹിച്ച പങ്ക് ചെറുതല്ല.

ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങാതെ സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുന്ന ദീപിക, ഭരണകൂടത്തെയും ജനപ്രതിനിധികളെയും നേരായ വഴിക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ധാര്‍മികതയിലൂന്നിയ നിലപാടുകളാല്‍ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്താന്‍ ദീപിക നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണ്. ലോകത്തിന് പ്രകാശമാകാന്‍ എന്നും ദീപികയ്ക്ക് കഴിയണം.

140-ാം വാര്‍ഷികം ആഘോഷിക്കുന്ന ദീപികയ്ക്ക് കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ സധൈര്യം അതിജീവിച്ച് മുന്നേറുവാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍,താമരശേരി ബിഷപ്

Tags : Satyaduthika celebrates deepika@140

Recent News

Corehub Up