x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എഐ' വിപ്ലവം ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായേക്കാം; സാമ്പത്തിക റിപ്പോര്‍ട്ട്


Published: January 29, 2026 11:49 PM IST | Updated: January 29, 2026 11:50 PM IST

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) മേഖലയിലുണ്ടാകുന്ന അമിതമായ നിക്ഷേപവും മാറ്റങ്ങളും ലോക സമ്പദ്‌‌വ്യവസ്ഥയെ വലിയൊ'എഐ' വിപ്ലവം ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായേക്കാം'എഐ' വിപ്ലവം ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായേക്കാം; 2008-നേക്കാള്‍ വലി; 2008-നേക്കാള്‍ വലിരു തകര്‍ച്ചയിലേക്ക് നയിച്ചേക്കാമെന്ന് കേന്ദ്ര സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന്‍റെ മുന്നറിയിപ്പ്. ഈ പ്രതിസന്ധി 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തേക്കാള്‍ ഭീകരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.

എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ അമിതമായ കടന്നുകയറ്റം ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ ഒരു 'സിസ്റ്റമിക് ഷോക്ക്' സൃഷ്ടിക്കാന്‍ 10 മുതല്‍ 20 ശതമാനം വരെ സാധ്യതയുണ്ട്. ഇത് സംഭവിച്ചാല്‍ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയായിരിക്കുമിതെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.ഡാറ്റാ എന്‍ട്രി, സമ്മറൈസേഷന്‍ തുടങ്ങിയ ലളിതമായ ജോലികള്‍ എഐ ഏറ്റെടുക്കുന്നതോടെ വൈറ്റ് കോളര്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയും. ഇത് ഇന്ത്യയെപ്പോലുള്ള സേവന മേഖലയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്.

മുന്‍കാലങ്ങളില്‍ ജിഡിപി വളരുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും വര്‍ദ്ധിക്കുമായിരുന്നു. എന്നാല്‍ എഐയുടെ വരവോടെ ഉത്പാദനം വര്‍ധിച്ചാലും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടാത്ത സാഹചര്യം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 2022 ഡിസംബറിന് ശേഷം ഐടി മേഖലയില്‍ ഈ പ്രവണത കണ്ടുതുടങ്ങിയിട്ടുണ്ട്. കുറഞ്ഞ ചിലവില്‍ ഐടി സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയുടെ ബിസിനസ് മോഡലിനെ എഐ ബാധിക്കും.

ആഗോള കമ്പനികള്‍ മനുഷ്യര്‍ക്ക് പകരം എഐ ഉപയോഗിച്ചു തുടങ്ങുന്നത് ഇന്ത്യയിലേക്കുള്ള വര്‍ക്ക് ഓര്‍ഡറുകള്‍ കുറയാന്‍ കാരണമാകും. ഈ സാഹചര്യം നേരിടാന്‍ ഒരു എഐ ഇക്കണോമിക് കൗണ്‍സില്‍ അടിയന്തരമായി രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. എഐയുടെ വളര്‍ച്ച നിരീക്ഷിക്കാനും തൊഴില്‍ നഷ്ടം കുറയ്ക്കുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കാനും ഈ കൗണ്‍സില്‍ സഹായിക്കും

Tags : AI Growth Unemployment Global Crisis

Recent News

Corehub Up