വേനല്‍ കടുത്തു ; കല്ലറ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം
Saturday, May 4, 2024 7:27 AM IST
കടുത്തുരുത്തി: വേനല്‍ കടുത്തതോടെ കല്ലറ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കുടിവെള്ളം കിട്ടാക്കനിയായതോടെ പ്രദേശത്തെ സാധരണക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. വേനല്‍ കടുത്തതോടെ കല്ലറയിലെ ജലസ്രോതസുകളെല്ലാം വറ്റിവരളാന്‍ തുടങ്ങി.

നിലവില്‍ മാസത്തില്‍ അഞ്ചുദിവസംപോലും കല്ലറയിലെ പൈപ്പുകളില്‍ കുടിവെള്ളം എത്തുന്നില്ലെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ കടുത്തുരുത്തി ജലഅഥോറിറ്റി ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ നടത്തിയിട്ടുണ്ട്. കഠിനമായ വേനലില്‍ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവര്‍ക്ക് സൂര്യാതപത്തേക്കാള്‍ മാരകമായ പ്രഹരമാണ് ജലഅഥോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കല്ലറയിലെ മുണ്ടാര്‍, അകത്താംതറ, പറയത്താഴം, എക്കമ്മ, സ്റ്റേഡിയം, കാവിമറ്റം, വലിയപറമ്പ് കോളനി, ചുങ്കം, കൊതവറക്കുന്ന് കോളനി, ഉദയന്തറ, മണിയന്തുരുത്ത്, പറവന്‍തുരുത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. വേനല്‍ കടുത്തതോടെ കിണറുകളിലെ ജലനിരപ്പും കാര്യമായി കുറഞ്ഞു. പല കിണറുകളും വറ്റിവരണ്ടു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു കല്ലറ പഞ്ചായത്ത് വാഹനങ്ങളില്‍ വെള്ളം എത്തിച്ചു നല്‍കിയിരുന്നു.

ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 80 ശതമാനം വീടുകളിലും ജല അഥോററ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കല്ലറയില്‍ വെള്ളമെത്തിക്കാന്‍ കടുത്തുരുത്തി ജല അഥോറിറ്റിക്ക് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പരാതി.

1,000 ലിറ്റര്‍ കുടിവെള്ളത്തിന് 400 മുതല്‍ 500 രൂപവരെയാണ് സ്വകാര്യ ജലവിതരണക്കാര്‍ ഈടാക്കുന്നത്. കുടിവെള്ളവും പണം നല്‍കി വാങ്ങേണ്ടുന്ന അവസ്ഥയാണ് കല്ലറയിലുള്ളത്. കാര്‍ഷിക മേഖലയായ കല്ലറയിലെ സാധാരണക്കാര്‍ക്ക് സ്വകാര്യ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന കുടിവെള്ളം വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. ഒരു കിലോമീറ്ററോളം അകലെ പാത്രങ്ങളുമായെത്തിയാണ് മിക്കവരും വെള്ളം ശേഖരിക്കുന്നത്. ഇതുമൂലം സാധരണക്കാരും കോളനി നിവാസികളും ദുരിതപ്പെടുകയാണ്.

വെള്ളൂര്‍ - വെളിയന്നൂര്‍ പദ്ധതിയില്‍ നിന്നുവരുന്ന വെള്ളം തലയോലപ്പറമ്പ്, മുളക്കുളം, ഞീഴൂര്‍, കടുത്തുരുത്തി തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നുവേണം കല്ലറയിലെത്താന്‍. ഇത്രദൂരം പിന്നിട്ടശേഷം വെള്ളം കല്ലറയിലെത്തിക്കാനുള്ള ശേഷിയൊന്നും നിലവിലത്തെ സാഹചര്യത്തിലില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

പദ്ധതി പ്രദേശത്തുനിന്നു നേരിട്ട് കല്ലറ പഞ്ചായത്തിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ മാത്രമേ പ്രശ്നപരിഹാരമുണ്ടാകൂ. ഇതിനായുള്ള പൈപ്പിടീല്‍ ജോലികള്‍ പുത്തന്‍പള്ളി മുതല്‍ തുടങ്ങിയിട്ടു മാസങ്ങളായെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.

കുടിവെള്ളം ലഭ്യമാക്കണം

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി പരിഹാരമുണ്ടാക്കണമെന്നും എല്ലാ വാര്‍ഡുകളിലും വെള്ളം എത്തുന്ന രീതിയില്‍ ഇടപെടല്‍ നടത്തണമെന്നും നാട്ടുകാര്‍ക്ക് വെള്ളം ലഭിക്കാന്‍ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും കല്ലറ പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെട്ടു.

പുതിയ പൈപ്പ് ലൈന്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാകും

നിലവിലെ പൈപ്പ് ലൈനിലെ തകരാറാണ് കല്ലറയിലേക്ക് സുഗമമായി വെള്ളം എത്തിക്കാന്‍ തടസമാകുന്നത്. ജലഅഥോറിറ്റിയുടെ 1918 കണക്ഷനാണ് കല്ലറ പഞ്ചായത്തിലുള്ളത്. കല്ലറയിലേക്ക് നേരിട്ട് വെള്ളം എത്തിക്കാനുള്ള പൈപ്പിടീല്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കല്ലറയിലേക്ക് എല്ലാ ദിവസവും വെള്ളമെത്തിക്കാനുള്ള പൂര്‍ണസജ്ജമായ സംവിധാനം നിലവില്‍വരുമെന്ന്വാട്ടര്‍ അഥോറിറ്റി കടുത്തുരുത്തി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എ.വി. സബിത പറഞ്ഞു.