പത്തു വർഷം മുൻപുള്ള സ്വർണവില കേട്ട് അന്ന് കുറച്ച് സ്വർണം വാങ്ങി വെച്ചിരുന്നെങ്കിൽ ഇന്നത്തെ സാമ്പത്തികസ്ഥിതി കൂടുതൽ മെച്ചപ്പെട്ടേനെ എന്ന് ചിന്തിക്കുന്നവരുണ്ട്. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്, The best time to invest was 10 years ago. The second best time is now.  ചെറിയ രീതിയിലെങ്കിലും സമ്പാദ്യവും നിക്ഷേപവും നടത്തിയിരുന്നെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ പണം കൈയിൽ എത്തുമായിരുന്നു എന്നോർത്ത് ഇനിയും സമയം പാഴാക്കേണ്ട. ഭാവിയിൽ സാമ്പത്തിക സുരക്ഷ ഉറപ്പിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ!

പണം സൂക്ഷിക്കുന്നതും നിക്ഷേപിക്കുന്നതും നമ്മെ ഭാവിയിൽ സാമ്പത്തികമായി സുരക്ഷിതരാക്കുന്ന രണ്ട് കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ പണത്തിന്‍റെ മൂല്യം എങ്ങനെ നിലനിർത്തണം, എവിടെ സേവ് ചെയ്യണം, എവിടെ ഇൻവെസ്റ്റ് ചെയ്യണം എന്നത് മനസിലാക്കുന്നത് അത്യന്താപേക്ഷിതമാണ്. എന്നാൽ പലർക്കും സേവ് ചെയ്യണോ ഇൻവെസ്റ്റ് ചെയ്യണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. സേവിംഗും ഇൻവെസ്റ്റ്മെന്‍റും ഒരേപോലെ പറഞ്ഞു കേൾക്കുന്ന കാര്യങ്ങളാണെങ്കിലും വ്യത്യസ്ത ലക്ഷ്യങ്ങൾക്കായാണ് ഇവ ഉപയോഗിക്കുന്നത്.

സേവിംഗ്സ്

ബാങ്ക് അക്കൗണ്ടിലോ നമ്മുടെ കൈവശമോ സൂക്ഷിച്ചിരിക്കുന്ന പണമാണ് സേവിംഗ്സ്. സാധാരണയായി അതൊരു നിശ്ചിത കാലയളവിലേക്ക് സൂക്ഷിച്ചുവയ്ക്കുന്നതാണ്. വീട് വാങ്ങിക്കാനോ വിദ്യാഭ്യാസ ആവശ്യത്തിനായോ ഹോസ്പിറ്റൽ ആവശ്യങ്ങൾക്കോ തുടങ്ങി പലതരം ലക്ഷ്യങ്ങൾക്കായി ആ പണം നീക്കിവയ്ക്കുന്നു. നിങ്ങളുടെ സമ്പാദ്യം അനിശ്ചിതത്വങ്ങളിൽനിന്ന് സുരക്ഷിതമാക്കാൻ ഇതു സഹായിക്കും.

സേവിംഗ്സ് എങ്ങനെയൊക്കെ

ബാങ്ക് സേവിംഗ്സ് അക്കൗണ്ട്:

റിട്ടേൺ കുറവാണെങ്കിലും എപ്പോൾ വേണമെങ്കിലും പണമെടുത്ത് ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ സേവിംഗ്സ് അക്കൗണ്ടുകൾ ജനപ്രിയമാണ്. അതോടൊപ്പം സുരക്ഷയും ലഭിക്കും.

റിക്കറിംഗ് ഡെപ്പോസിറ്റ് (ആർഡി):

മാസവരുമാനക്കാർക്ക് സേവിംഗ്സ് നടത്താൻ ഏറ്റവും അനുയോജ്യമായ ഓപ്ഷനാണ് റിക്കറിംഗ് ഡെപ്പോസിറ്റ്. എല്ലാ മാസവും നിശ്ചിത തുക സേവിംഗ്സിലേക്ക് മാറ്റാൻ ഇതുവഴി സാധിക്കും.

ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി):

ഒരു നിശ്ചിത തുക നിശ്ചിത കാലയളവിൽ ബാങ്കിൽ നിക്ഷേപിച്ച് ഉറപ്പുള്ള പലിശ നേടാൻ ഇതിലൂടെ കഴിയും.

സേവിംഗിന്‍റെ ലക്ഷ്യങ്ങൾ

യാത്ര, ചികിത്സ, ഭവന പരിപാലനം, മറ്റ് അപ്രതീക്ഷിതമായി വരുന്ന ചെലവുകൾക്കായുള്ള വകയിരുത്തൽ എന്നിവയ്ക്കായി സമ്പാദ്യം മാറ്റിവയ്ക്കാം.


ഇൻവെസ്റ്റ്മെന്‍റ്

വളർച്ചയ്ക്കും വരുമാനവർധനയ്ക്കുമായി പണം മൂലധനമായി ഉപയോഗപ്പെടുത്തുന്ന നടപടിയാണ് ഇൻവെസ്റ്റ്മെന്‍റ്. മ്യൂച്വൽ ഫണ്ടുകൾ, ഓഹരി നിക്ഷേപങ്ങൾ, ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ് എന്നിവ നിക്ഷേപത്തിന്‍റെ ഉദാഹരണങ്ങളാണ്. ഇത്തരത്തിലുള്ള നിക്ഷേപങ്ങളിൽ റിസ്ക് ഉണ്ടെങ്കിലും ദീർഘകാലത്തിൽ നല്ല റിട്ടേൺ ലഭിക്കാനുള്ള സാധ്യതയേറെയാണ്.

പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷൻ

ഇൻവെസ്റ്റ്മെന്‍റുമായി ബന്ധപ്പെട്ട പ്രധാന തത്വങ്ങളിലൊന്നാണ് പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷൻ. പല മേഖലയിലുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്നതിനെയാണ് പോർട്ട്ഫോളിയോ ഡൈവേർസിഫിക്കേഷൻ എന്നതുകൊണ്ട് അർഥമാക്കുന്നത്. ഒരു നിക്ഷേപത്തിൽനിന്ന് നഷ്ടം വന്നാലും ആ നഷ്ടത്തെ മറ്റൊരു നിക്ഷേപത്തിൽനിന്നുള്ള ലാഭം ഉപയോഗിച്ച് മറികടക്കാൻ ഇത് സഹായിക്കുന്നു.

ഇത് നിക്ഷേപകരെ കൂടുതൽ സുരക്ഷിതരാക്കാനും സ്ഥിരമായ വരുമാനം നിലനിർത്താനും സഹായിക്കും. ഉദാഹരണത്തിന് ഓഹരികൾ, സ്വർണം, റിയൽ എസ്റ്റേറ്റ്, ബോണ്ടുകൾ എന്നിങ്ങനെ പലയിടങ്ങളിൽ ഇൻവെസ്റ്റ്മെന്‍റുകൾ നടത്തുക. ഇത് റിസ്ക് കുറയ്ക്കാനും റിട്ടേൺ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഇൻഫ്ലേഷൻ (വിലക്കയറ്റം)

ഇൻഫ്ലേഷൻ മറികടക്കാൻ നിക്ഷേപം കൂടിയേ തീരൂ. സാധനങ്ങളുടെ വില ഉയരുമ്പോൾ പണത്തിന്‍റെ മൂല്യം കുറയുന്നു. അതിനാൽ സേവിംഗ്സ് മാത്രം മതിയാവില്ല, ഭാവിയിലെ ചെലവുകൾ നടത്താൻ നല്ല നിക്ഷേപങ്ങൾ വേണം.

സേവിംഗ്സ് സാമ്പത്തിക സുരക്ഷിതത്വത്തിനും ഇൻവെസ്റ്റ്മെന്‍റ് സാമ്പത്തിക വളർച്ചയ്ക്കും ഒരുപോലെ പ്രധാനമാണ്. ഇതിനായി നിങ്ങളെ സഹായിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം എളുപ്പമാണ്. പ്രമുഖ ഫണ്ട് ഹൗസുകളുമായുള്ള ടൈഅപ്പുകൾ മുഖേന ഉപയോക്താക്കൾക്ക് ഇൻവെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നു. കൂടാതെ, 500 രൂപ മുതൽ തന്നെ SIP (Systematic Investment Plan) ആരംഭിക്കാനും കഴിയും.

സേവിംഗ്സിനൊപ്പം നിക്ഷേപങ്ങളും നടത്താൻ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സാധിക്കും. ഇങ്ങനെ നിങ്ങളുടെ സാമ്പത്തിക യാത്ര അനായാസമാക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് സഹായിക്കുന്നു.