കോണ്‍ഗ്രസ് വിട്ടവർ ബലിമൃഗങ്ങൾ: ചെറിയാൻ ഫിലിപ്പ്
കോണ്‍ഗ്രസ് വിട്ടവർ ബലിമൃഗങ്ങൾ: ചെറിയാൻ ഫിലിപ്പ്
Tuesday, April 16, 2024 2:08 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലും ബിജെപിയിലും ചേർന്നവർ ബലിമൃഗങ്ങളാണെന്ന് കെപിസിസി മാധ്യമ സമിതി ചെയർമാൻ ചെറിയാൻ ഫിലിപ്പ്. ജീവൻ നിലനിർത്താൻ അപ്പക്കഷണങ്ങൾ നൽകുമെങ്കിലും താമസിയാതെ ഇവരെല്ലാം കുരുതി കഴിക്കപ്പെടും.

രാഷ്‌ട്രീയപൈതൃകമോ സംഘടനാശേഷിയോ നേതൃപാടവമോ അല്ല ഉപയോഗക്ഷമതയാണ് പ്രധാനം. ന്യൂനപക്ഷ വോട്ടുകൾ മറിക്കാൻ കഴിവുള്ള ജാതി, മത ശക്തികളുടെ ഏജന്‍റുമാരെയാണ് സിപിഎമ്മിനും ബിജെപിക്കും വേണ്ടത്.

സിപിഎം അംഗത്വം എന്ന മരണക്കെണിയിൽ പെട്ടവർക്ക് ജീവനോടെ പുറത്തുകടക്കാനാവില്ല. കോണ്‍ഗ്രസിൽ ഉന്നത പദവികൾ ലഭിച്ചവർക്ക് സിപിഎം ലോക്കൽ, ഏരിയ കമ്മിറ്റികളുടെ വരാന്തയിൽ കഴിയേണ്ടിവരും. ക്രമേണ അവരുടെ രാഷ്‌ട്രീയ അസ്തിത്വം പൂർണമായും നഷ്ടപ്പെടും.


കോണ്‍ഗ്രസിൽ ലഭിച്ചിരുന്ന ജനാധിപത്യ സ്വാതന്ത്ര്യം അടിയറ വച്ച് മാനസിക അടിമത്തം പേറുന്നവർക്കു മാത്രമേ സിപിഎമ്മിലും ബിജെപിയിലും തുടരാനാവൂ. കോണ്‍ഗ്രസ് അണികളിൽ നിന്നും ലഭിച്ചിരുന്ന സ്നേഹവും പിന്തുണയും അംഗീകാരവും ഇവർക്ക് ഒരിക്കലും ലഭിക്കില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.