ആലപ്പുഴ: തപാല്‍വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന തിരുത്തി മുന്‍ മന്ത്രി ജി. സുധാകരന്‍.

വിവാദ പ്രസംഗത്തില്‍ മൊഴി രേഖപ്പെടുത്തി മണിക്കൂറുകള്‍ക്കകം സുധാകരന്‍ പൊതുവേദിയിലെത്തിയാണ് വിവാദ പ്രസ്താവനയില്‍നിന്നു മലക്കം മറിഞ്ഞത്. താന്‍ പൊതുവേ പറഞ്ഞ കാര്യമാണതെന്നും ഒരു തവണപോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. പറഞ്ഞതില്‍ അല്പം ഭാവന കലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതൊന്നും പ്രശ്നമാക്കേണ്ടെന്നും താന്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരെയും കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സിപിഐയുടെ കടക്കരപ്പള്ളി ലോക്കല്‍ സമ്മേളനത്തിന്‍റെ ഭാഗമായുള്ള കുടുംബസംഗമത്തിലാണ് ജി. സുധാകരന്‍ കഴിഞ്ഞദിവസത്തെ തന്‍റെ പ്രസംഗത്തിലെ വിവാദ പ്രസ്താവനകള്‍ തിരുത്തിയത്.

ചിലര്‍ വോട്ടു മാറ്റിക്കുത്തിക്കളിക്കാറുണ്ട്. അത്തരക്കാര്‍ക്കു കൊടുക്കുന്ന ഒരു ജാഗ്രത എന്ന നിലയ്ക്ക് പൊതുവായാണ് താന്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.


ഭാവന അല്പം കൂടിപ്പോയെന്നും പ്രസംഗത്തിലെ ഭാഗങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് അത്തരത്തില്‍ മനസിലാക്കരുതെന്നും സംവാദത്തെ സംവാദമായി തന്നെ കാണണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പുതുതലമുറ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരേ

കുടുംബസംഗമത്തിലെ പ്രസംഗത്തില്‍ പുതുതലമുറ നേതാക്കളെയും സുധാകരന്‍ വിമര്‍ശിച്ചു. ചരിത്രത്തെ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. എന്നാല്‍ പ്രായോഗികമായി അങ്ങനെ സംഭവിക്കുന്നില്ല.

പാര്‍ട്ടിയില്‍ പുതുതായി ചേരുന്നവര്‍ പഠിക്കുന്ന രീതി ഇപ്പോള്‍ കുറഞ്ഞുവരുന്നു. ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കുന്നതും മഹത്തായ പ്രവര്‍ത്തനമാണ്. ഇപ്പോള്‍ ചരിത്രത്തെ മറക്കുന്ന പ്രവണതയാണ് എല്ലായിടത്തുമെന്നും അദ്ദേഹം വിമര്‍ശിച്ചു.