ബറേലി: കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ മധ്യവയസ്കരായ സ്ത്രീകൾ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്നു സംശയിക്കുന്നയാളെ ബറേലി പോലീസ് അറസ്റ്റ് ചെയ്തു. കുൽദീപ് കുമാർ എന്നയാളാണ് പിടിയിലായത്. ഇദ്ദേഹം ആറ് സ്ത്രീകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളും രേഖാചിത്രങ്ങളും ഒരു വർഷത്തോളം പരിശോധിച്ചശേഷമാണു പ്രതിയെ പിടികൂടിൻ സാധിച്ചതെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിച്ച പോലീസ് ഉദ്യോഗസ്ഥൻ അനുരാഗ് ആര്യ പറഞ്ഞു.


ഒരു വർഷത്തിനിടെ ഷാഹി, ഷീഷ്ഗഡ് പ്രദേശങ്ങളിലെ വിജനമായ സ്ഥലങ്ങളിലും വനമേഖലയിലുമായി മധ്യവയസ്കരായ ഒന്പതു സ്ത്രീകൾ കഴുത്തറക്കപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞമാസം രണ്ടിന് ഹൗജ്പുർ സ്വദേശിയായ അനിതാ ദേവി കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവം.