ന്യൂഡൽഹി: രാജ്യത്തിന്‍റെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) പുതിയ മേധാവിയായി പരാഗ് ജയിനെ നിയിച്ചു. രണ്ടുവർഷത്തേക്കാണു നിയമനം.

അതിർത്തിക്കപ്പുറത്തുള്ള ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്‍റെ ബുദ്ധികേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥാനാണു പരാഗ്. ഇപ്പോഴത്തെ മേധാവി രവി സിന്‍ഹയുടെ സേവന കാലാവധി അടുത്ത തിങ്കളാഴ്ച അവസാനിക്കും.


1989 ബാച്ച് പഞ്ചാബ് കേഡര്‍ ഉദ്യോഗസ്ഥനായ പരാഗ് ഇപ്പോൾ ഏവിയേഷന്‍ റിസര്‍ച്ച് സെന്‍ററിന്‍റെ തലവനാണ്. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനുവേണ്ടി പാക്കിസ്ഥാനിലെ സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിൽ സുപ്രധാനപങ്ക് വഹിച്ചതു പരാഗാണ്.