ഹൈദരാബാദ്: റെയില്‍വേ ട്രാക്കിലൂടെ കാർ ഓടിച്ച് യുവതിയുടെ പരസ്യമായ നിയമലംഘനം. ഉത്തർപ്രദേശിൽനിന്നുള്ള വോമിക സോണി (34)യാണു ഹൈദരാബാദിലെ ശങ്കര്‍പ്പള്ളിക്കടുത്തുള്ള റെയില്‍വേ ട്രാക്കിലൂടെ എട്ടു കിലോമീറ്ററോളം കാര്‍ ഓടിച്ചത്.

സംഭവത്തെത്തുടർന്ന് 20 മിനിറ്റോളം ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. യുവതിക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.

ട്രാക്കിലൂടെ കാറോടിക്കുന്നതു കണ്ട് റെയില്‍വേ ജീവനക്കാര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വകവച്ചിന്‍റെ ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തടയാൻ ശ്രമിച്ച നാട്ടുകാരെയും പോലീസുകാരെയും കാര്‍ നിര്‍ത്തി യുവതി കല്ലെറിയുകയും ചെയ്തു.


കസ്റ്റഡിയിലെടുത്ത യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും വോമികയ്ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. മദ്യലഹരിയിലാണു യുവതി കാറോടിച്ചതെന്നും റിപ്പോർട്ടുണ്ട്. ഹൈദരാബാദിൽ ഐടി ജീവനക്കാരിയാണു യുവതി.