പൂന: അഹമ്മദാബാദിൽ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം തകർന്നുവീണതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ വിദേശസഹായം തേടുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് വ്യോമയാനമന്ത്രി കെ. രാം മോഹൻ നായിഡു.

നിർണായക വിവരങ്ങൾ ലഭ്യമാകുന്ന ബ്ലാക്ബോക്സിന്‍റെ പരിശോധന വിദേശത്തു നടത്തുമെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ വിമാനദുരന്തങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ആണ് ബ്ലാക്ബോക്സ് പരിശോധന ഉൾപ്പെടെ നടത്തുക.


സാങ്കേതിക പ്രക്രിയയാതിനാൽ പരിശോധന എന്നു തീരുമെന്ന് പ്രവചിക്കാനായില്ല.ബ്ലാക്ബോക്സ് ഇപ്പോൾ എഎഐബിയുടെ കൈവശമാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.