ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ മൂവായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

ദൗത്യം ഇസ്രയേലിലേക്കുംകൂടി വ്യാപിപ്പിച്ചതോടെ അവിടെനിന്നുള്ള ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ മൂന്നു വിമാനങ്ങൾ ഇന്നലെ ഡൽഹിയിലെത്തി. ആകെ 594 ഇന്ത്യക്കാരെയാണു ഇസ്രായേലിൽനിന്ന് ഇതുവരെ തിരിച്ചെത്തിയച്ചത്. ഇതിൽ 31 പേർ മലയാളികളാണ്.

സമാന രീതിയിൽ ഇറാനിൽനിന്നും ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണ്. 2576 ഇന്ത്യക്കാരെ ഇറാനിൽനിന്ന് ഇതുവരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ അറിയിച്ചു. ഇരുരാജ്യങ്ങളിലും ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണ്.


ഇറാനിൽനിന്ന് ഇന്നലെ ഇന്ത്യയിൽ എത്തിയവരിൽ മൂന്ന് ശ്രീലങ്കൻ പൗരന്മാരും രണ്ട് നേപ്പാൾ പൗരന്മാരുമുണ്ട്. ഇറാനിലും ഇസ്രയേലിലും കുടുങ്ങിയ ശ്രീലങ്ക, നേപ്പാൾ രാജ്യങ്ങളിലെ പൗരന്മാരെ അവിടുത്തെ സർക്കാരിന്‍റെ അഭ്യർഥനപ്രകാരം തിരിച്ചെത്തിക്കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.