ഭൂവനേശ്വർ: ഒഡീഷ സന്ദർശനത്തെക്കുറിച്ച് രസകരമായ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

വാഷിംഗ്ടൺ സന്ദർശിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ക്ഷണം നിരാകരിച്ച് പകരം ജഗന്നാഥ ഭഗവാന്‍റെ മണ്ണായ ഒഡീഷയിലെത്താൻ‌ തീരുമാനിക്കുകയായിരുന്നു -മോദി പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഒഡീഷ സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനാണു പ്രധാനമന്ത്രി ഭുവനേശ്വറിലെത്തിയത്. 18,600 കോടിരൂപയുടെ വികസനപ്രവർത്തനങ്ങൾ‌ക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു.


ജി 7 ഉച്ചകോടിക്കായി കാനഡയിലുള്ളപ്പോഴാണ് മോദി വാഷിംഗ്ടണിലേക്ക് ക്ഷണിച്ചത്. ചർച്ചകളും ഉച്ചഭക്ഷണവും ഉൾപ്പെടെയുള്ള ക്ഷണത്തിന് ട്രംപിനു നന്ദി പറയുകയും ചെയ്തു-പ്രധാനമന്ത്രി പറഞ്ഞു.