മൈസൂരു: ബന്ദിപ്പുരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ഗുണ്ടല്‍പേട്ട് താലൂക്കിലെ ദേശിപുര കോളനിയില്‍ താമസിക്കുന്ന പുട്ടമ്മയാണു (32) മരിച്ചത്. ചാമരാജനഗർ ജില്ലയില്‍ ബന്ദിപ്പുർ കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഓംകാർ വനമേഖലയുടെ ഭാഗമായ ദേശിപുര കോളനിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.

ആടുകളെ മേയ്ക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നോടെ കടുവാ യുവതിക്കുമേല്‍ ചാടിവീഴുകയായിരുന്നു. പുട്ടമ്മയുടെ കഴുത്തിലും നെഞ്ചിലും കടുവ ആക്രമിച്ചു. തുടർന്ന് അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. യുവതിയെ കാണാതായതോടെ ഗ്രാമവാസികള്‍ നടത്തിയ തെരച്ചിലില്‍ ശരീരാവശിഷ്‌ടങ്ങള്‍ 100 മീറ്റർ അകലെ ഉൾക്കാട്ടിൽ കണ്ടെത്തി. ഓംകാർ സോണിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച്‌ അന്വേഷണം ആരംഭിച്ചു.

ഒന്പതു ദിവസത്തിനിടെ രണ്ടാമത്തെയാളാണ് ഇവിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ പത്തിന് ബെദാഗുലി ഗ്രാമവാസിയായ രംഗമ്മ എന്ന സ്ത്രീയെ കടുവ കൊലപ്പെടുത്തിയിരുന്നു. വനപാലകർ നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്കുള്ളിൽ കടുവയെ പിടികൂടുകയും ചെയ്തു.

മൈസൂരു: ബന്ദിപ്പുരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ഗുണ്ടല്‍പേട്ട് താലൂക്കിലെ ദേശിപുര കോളനിയില്‍ താമസിക്കുന്ന പുട്ടമ്മയാണു (32) മരിച്ചത്. ചാമരാജനഗർ ജില്ലയില്‍ ബന്ദിപ്പുർ കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഓംകാർ വനമേഖലയുടെ ഭാഗമായ ദേശിപുര കോളനിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.


ആടുകളെ മേയ്ക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നോടെ കടുവാ യുവതിക്കുമേല്‍ ചാടിവീഴുകയായിരുന്നു. പുട്ടമ്മയുടെ കഴുത്തിലും നെഞ്ചിലും കടുവ ആക്രമിച്ചു. തുടർന്ന് അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.

യുവതിയെ കാണാതായതോടെ ഗ്രാമവാസികള്‍ നടത്തിയ തെരച്ചിലില്‍ ശരീരാവശിഷ്‌ടങ്ങള്‍ 100 മീറ്റർ അകലെ ഉൾക്കാട്ടിൽ കണ്ടെത്തി. ഓംകാർ സോണിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച്‌ അന്വേഷണം ആരംഭിച്ചു.

ഒന്പതു ദിവസത്തിനിടെ രണ്ടാമത്തെയാളാണ് ഇവിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ പത്തിന് ബെദാഗുലി ഗ്രാമവാസിയായ രംഗമ്മ എന്ന സ്ത്രീയെ കടുവ കൊലപ്പെടുത്തിയിരുന്നു. വനപാലകർ നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്കുള്ളിൽ കടുവയെ പിടികൂടുകയും ചെയ്തു.