ന്യൂഡൽഹി: രാജ്യത്തെ പെണ്‍കുട്ടികൾക്ക് ആർട്സ് വിഷയങ്ങളേക്കാൾ സയൻസ് വിഭാഗത്തിനോട് ആഭിമുഖ്യം വർധിക്കുന്നതായി കണക്കുകൾ.

2024ലെ 12-ാം ക്ലാസ് വാർഷികപരീക്ഷയിൽ ആർട്സ് വിഭാഗത്തെക്കാൾ കൂടുതലായി സയൻസ് വിഭാഗത്തിൽനിന്നാണു പെണ്‍കുട്ടികൾ വിജയിച്ചത്. 2024ലെ 12-ാം ക്ലാസ് വാർഷിക പരീക്ഷയിൽ ആർട്സ് വിഭാഗത്തിൽനിന്ന് 27.24 ലക്ഷം പെണ്‍കുട്ടികളും സയൻസ് വിഭാഗത്തിൽനിന്ന് 28.14 ലക്ഷം പെണ്‍കുട്ടികളുമാണ് വിജയിച്ചത്.

ഒരു ദശകത്തിനിടെ ആദ്യമായാണു പെണ്‍കുട്ടികൾ ആർട്സ് വിഭാഗത്തിനേക്കാൾ കൂടുതൽ സയൻസ് വിഭാഗത്തിൽനിന്നു വിജയിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കണക്കുകളിൽനിന്നു വ്യക്തമാകുന്നു.


2014ൽ സയൻസ് വിഭാഗത്തേക്കാൾ കൂടുതലായി ഏകദേശം 7.5 ലക്ഷം പെണ്‍കുട്ടികൾ ആർട്സ് വിഭാഗത്തിൽനിന്നു വിജയിച്ചപ്പോൾ 2017ൽ ആ അന്തരം 5.48 ലക്ഷമായി കുറഞ്ഞു. 2021ൽ 7.94 ലക്ഷം പെണ്‍കുട്ടികൾ സയൻസ് വിഭാഗത്തേക്കാൾ കൂടുതലായി ആർട്സ് വിഭാഗത്തിൽനിന്നു വിജയിച്ചപ്പോൾ 2023ൽ ഈ വ്യത്യാസം വീണ്ടും കുറഞ്ഞു 4.03 ലക്ഷമായി മാറി.

ഇതിനുശേഷം  2024ൽ ആർട്സ് വിഭാഗത്തേക്കാൾ കൂടുതൽ പെണ്‍കുട്ടികൾ സയൻസ് വിഭാഗത്തിൽനിന്നു വിജയിക്കുന്നത്. കഴിഞ്ഞ വർഷം ആർട്സ് വിഭാഗത്തേക്കാൾ കൂടുതലായി ഏകദേശം 90,000 പെണ്‍കുട്ടികളാണ് സയൻസ് വിഭാഗത്തിൽനിന്നു വിജയിച്ചത്.