ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ മരവിപ്പിച്ച സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 

പാക്കിസ്ഥാനുമായുള്ള 1960ലെ കരാർ മരവിപ്പിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഇന്ത്യക്ക് അവകാശപ്പെട്ട വെള്ളം കനാൽ നിർമിച്ചു രാജസ്ഥാനിലൂടെ വഴിതിരിച്ചു വിടുമെന്നും ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി.

അന്താരാഷ്‌ട്ര കരാറുകൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും മരവിപ്പിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അതാണു തങ്ങൾ ചെയ്തതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പാക്കിസ്ഥാന്‍റെയും ഇന്ത്യയുടെയും അഭിവൃദ്ധിക്കും സമാധാനത്തിനും വേണ്ടിയാണ് കരാറെന്ന് അതിന്‍റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ഒരിക്കൽ അതു ലംഘിച്ചാൽ തുടരാനാകില്ല. പാക്കിസ്ഥാന് നീതിരഹിതമായി ലഭിച്ചുകൊണ്ടിരുന്ന വെള്ളത്തിൽ അവർക്ക് ക്ഷാമം നേരിടേണ്ടിവരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.


2029 തെരഞ്ഞെടുപ്പ് 33 ശതമാനം വനിതാസംവരണത്തോടെ നടക്കുമെന്നും അടുത്ത സെൻസസിൽ ജാതി കണക്കെടുപ്പ് നടക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.