ന്യൂഡൽഹി: കർണാടക സ്വദേശിനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസന്വേഷണത്തിന്‍റെ ഭാഗമായി അവരുടെ നാല് കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.

റെയ്ഡിനെത്തുടർന്ന് ഏപ്രിലിൽ അറസ്റ്റ് ചെയ്ത ഐശ്വര്യ ഗൗഡ (33) എന്ന യുവതിയുടെ ഭൂമിയും ഫ്ലാറ്റുകളും കെട്ടിടങ്ങളും അടങ്ങുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് സ്വർണവും പണവും ബാങ്ക് അക്കൗണ്ടുകൾ വഴി സ്വീകരിച്ചു വഞ്ചിച്ചുവെന്നാണ് ഐശ്വര്യക്കും ഭർത്താവായ ഹരീഷിനെതിരേയും കർണാടക പോലീസ് രജിസ്റ്റർ ചെയ്ത നിരവധി എഫ്ഐആറുകളിൽ പറയുന്നത്.


തനിക്ക് ഉന്നതരായ രാഷ്‌ട്രീയനേതാക്കളുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെടുകയും പണം തിരികെ ചോദിച്ചവരെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുൻ എംപിയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ ഇളയ സഹോദരനുമായ ഡി.കെ. സുരേഷിന്‍റെ സഹോദരിയാണെന്നും ഐശ്വര്യ അവകാശപ്പെട്ടിരുന്നു.