ദിബ്രുഗഡ്: ദിബ്രുഗഡ് നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 128 വർഷം പഴക്കമുള്ള മസ്ജിദ് അധികൃതർ പൊളിച്ചുമാറ്റി.

ബോകുലിൽനിന്ന് സെസ്സ പാലത്തിലേക്കുള്ള പാതയിൽ പ്രധാന ഓട നിർമാണത്തിനും നവീകരണത്തിനുമാണ് ജില്ലാ ഭരണകൂടം പള്ളി പൊളിച്ചുമാറ്റിയതെന്ന് ദിബ്രുഗഡ് മുനിസിപ്പൽ ബോർഡ് കമ്മീഷണർ ജയ് വികാസ് പറഞ്ഞു.

ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പൊളിക്കൽ നടത്തിയതെന്നും ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം നൽകുന്ന നടപടികൾ പുരോഗമിക്കുന്നെന്നും അധികൃതർ പറഞ്ഞു.


അതേസമയം, ജില്ലാ ഭരണകൂടം പള്ളി ബലമായി പൊളിച്ചുമാറ്റിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, വസ്തുതകൾ അതല്ലെന്നും പള്ളി ഒഴിപ്പിച്ചിട്ടില്ലെന്നും, നിയമപരമായ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയെത്തുടർന്ന് പരസ്പര സമ്മതത്തോടെ പള്ളി പൊളിച്ചു മാറ്റുകയായിരുന്നെന്നും ചൗൽഖോവ ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് ് ലിയാഖത്ത് അലി പറഞ്ഞു.