ന്യൂഡല്‍ഹി: നക്ഷത്രങ്ങളിലേക്കുള്ള ശുഭാംശുവിന്‍റെ യാത്രയില്‍ രാജ്യം മുഴുവന്‍ ആവേശത്തിലാണെന്നും അഭിമാനിക്കുകയാണെന്നും രാഷ്‌ട്രപതി ദ്രൗപതി മുര്‍മു.

ദൗത്യസംഘം നടത്തുന്ന വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍ ശാസ്ത്രഗവേഷണത്തിനും ബഹിരാകാശദൗത്യങ്ങള്‍ക്കും പുതിയ പാതകള്‍ വെട്ടിത്തുറക്കുമെന്നും രാഷ് ട്രപതി അഭിപ്രായപ്പെട്ടു.


140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും  ശുഭാംശുവിന്‍റെ യാത്രയ്ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.