ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയെ തുടർച്ചയായി പ്രശംസിച്ച ശശി തരൂരിനെതിരേ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ പരിഹാസ താക്കീതിനു പിന്നാലെ, ഇതിനു പ്രതികരണമെന്നോണം എക്സിലെ അദ്ദേഹത്തിന്‍റെ ‘പറക്കാൻ അനുവാദം ചോദിക്കരുത്. ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല’എന്ന കുറിപ്പ് വിവാദമായി.

ഒരു പക്ഷിയുടെ ഫോട്ടോയോടുകൂടിയാണ് പല അർഥങ്ങളുള്ള കുറിപ്പ് തരൂർ എക്സിലിട്ടത്. ഖാർഗെയുടെ പത്രസമ്മേളനം പൂർത്തിയായി മിനിറ്റുകൾക്കകമാണു തരൂരിന്‍റെ നിഗൂഢ പോസ്റ്റ്. കോണ്‍ഗ്രസിൽ തനിക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണു തരൂരിന്‍റെ ഈ കുറിപ്പെന്ന് നേതാക്കൾ വിലയിരുത്തുന്നു.


അതേസമയം തന്‍റെ ലേഖനം ബിജെപിയിൽ ചേരാനുള്ള ശ്രമത്തിന്‍റെ സൂചനയല്ലെന്ന് തരൂർ മോസ്കോയിലെ ഒരു പരിപാടിയിൽ വ്യക്തമാക്കി.