ബഹിരാകാശത്തേക്ക് കുതിക്കുന്നതിനു മുമ്പ് ഭാര്യ കാംന മിശ്രയ്ക്കായി ശുഭാംശു ശുക്ല പങ്കുവച്ച കുറിപ്പ് വൈറല്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഭാര്യയുടെ പിന്തുണയെക്കുറിച്ച് അദ്ദേഹം കുറിച്ചത്. “എല്ലാവരുടെയും പിന്തുണയ്ക്കും നാട്ടിലുള്ള എല്ലാവരുടെയും അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി” - ശുഭാംശു കുറിച്ചു.

തുടര്‍ന്നാണ് ഭാര്യയെ ക്കുറിച്ച് വാചാലനായത്. “നല്ലൊരു പങ്കാളിയായതിനു നന്ദി. നീയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. അതിനേക്കാളുപരി, ഇതൊന്നും ഒരു സംഭവമേ ആവില്ല.’’ ഒരു ഗ്ലാസ് ഡോറിന്‍റെ ഇരുവശങ്ങളിലുംനിന്നു യാത്ര പറയുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.

സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ് ശുഭാംശുവും കാംനയും. ലക്നോവിലെ പ്രൈമറി സ്‌കൂളില്‍വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ശുഭാംശുവിനെക്കുറിച്ചുള്ള കാംന വാക്കുകളിങ്ങനെ- “മൂന്നാം ക്ലാസ് മുതല്‍ ഞങ്ങള്‍ ഒരുമിച്ചു പഠിച്ചവരാണ്. ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. ശുഭാംശുവിനേക്കാള്‍ എനിക്ക് അറിയുക ഞങ്ങളുടെ ക്ലാസിലെ ലജ്ജാലുവായ ഗുഞ്ചനെയാണ്. ആ പയ്യന്‍ ഇപ്പോള്‍ ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനമായിരിക്കുന്നു.’’ദമ്പതികള്‍ക്ക് സിദ് എന്ന ആറ് വയസുള്ള മകനുണ്ട്.


മരുമകള്‍ നല്‍കിയ പിന്തുണയെ പ്രശംസിച്ച് ശുഭാംശുവിന്‍റെ അമ്മ ആശ ശുക്ലയും എത്തിയിരുന്നു: “ഇത് ഞങ്ങള്‍ക്ക് അഭിമാന നിമിഷമാണ്. നാട്ടില്‍ എല്ലായിടത്തും അവന്‍റെ പോസ്റ്ററുകളുണ്ട്.

ലഖ്നൗവിലെ ത്രിവേണി നഗറില്‍നിന്നുള്ള ഒരാള്‍ ഉയരങ്ങളിലേക്ക് പോകുന്നു എന്നതില്‍ എല്ലാവരും സന്തോഷത്തിലാണ്. ഞങ്ങള്‍ അവന് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു. ഞങ്ങളുടെ മരുമകളില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. അവന് എല്ലാ പിന്തുണയും നല്‍കുന്നത് അവളാണ്. ഈ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചതും കാംനയാണ്’’-ആശാ ശുക്ല പറഞ്ഞു.