കോൽക്കത്ത: സൗത്ത് കൽക്കട്ട ലോ കോളജ് വിദ്യാർഥിനി കാന്പസിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ കോളജിലെ സുരക്ഷാ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു.

കോളജിലെ മുതിർന്ന രണ്ട് വിദ്യാർഥികളുൾപ്പെടെ മൂന്നുപേരെ കസബ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്‍റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകും അഞ്ചംഗ സംഘത്തിന്‍റെ തലപ്പത്തുണ്ടാവുക. ഈ മാസം 25നാണ് കോളജ് യൂണിയൻ ഓഫീസിനോടു ചേർന്നുള്ള ഗാർഡ് റൂമിൽ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്.


പഠനത്തിന്‍റെ ഭാഗമായി ചില ഫോമുകളിൽ ഒപ്പിടാനുണ്ടെന്ന വ്യാജേന വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്നും പ്രതികൾ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പോലീസിൽ പരാതി നല്കിയിരുന്നു.