x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടപ്പുറം ജംഗ്ഷനിലെ അണ്ടര്‍പാസിനെതിരേ പ്രതിഷേധം ഇരമ്പുന്നു


Published: June 24, 2026 02:25 AM IST | Updated: June 24, 2026 02:25 AM IST

നീലേശ്വരം: നീലേശ്വരം മാര്‍ക്കറ്റിലെ കോട്ടപ്പുറം ജംഗ്ഷനില്‍ ദേശീയപാത അഥോറിറ്റിയും കരാര്‍ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷനും ഏകപക്ഷീയമായി അണ്ടര്‍പാസ് നിര്‍മാണം ആരംഭിക്കാനുള്ള നീക്കത്തിനെതിരേ ജനരോഷം ഇരമ്പുന്നു. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നിര്‍മാണശ്രമം എന്തു ത്യാഗം സഹിച്ചും തടയുമെന്ന് നീലേശ്വരം ജനകീയ സമര സമിതി അറിയിച്ചു. ആകാശപാത (ഫ്ലൈഓവര്‍) വിഷയത്തില്‍ ശാശ്വതമായ ഒരു ചര്‍ച്ചയിലൂടെ പരിഹാരം കാണുന്നത് വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരടിപോലും മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. ജനകീയ സമരം 93 ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ജനങ്ങളുടെ ഈ ന്യായമായ ആവശ്യത്തിനുനേരെ കണ്ണടയ്ക്കുന്ന അധികാരികളുടെ ഈ മനോഭാവം തികച്ചു അപലപനീയമാണ്.

പ്ലാനില്‍ ഇല്ലാത്ത ഈ അണ്ടര്‍പാസ് നിര്‍മാണം നീലേശ്വരം നഗരത്തിന്‍റെ നെടുംതൂണായ രാജാ റോഡിലേക്കുള്ള പ്രവേശന കവാടത്തെ പൂര്‍ണമായും ഇല്ലാതാക്കും. കൂടാതെ നീലേശ്വരം നഗരത്തെ രണ്ടായി വിഭജിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ കോണ്‍ക്രീറ്റ് കോട്ടകള്‍ പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന നീലേശ്വരം സ്‌കൂളിന്‍റെ നിലനില്‍പ്പിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിനു പകരം നെടുങ്കണ്ട മുതല്‍ കരുവാച്ചേരി വരെ തൂണുകളിന്മേല്‍ നിര്‍മിക്കുന്ന ആകാശപാത മാത്രമാണ് ഇതിന് ഏക പ്രതിവിധി.

നീലേശ്വരത്തിന്‍റെ ചരിത്രപരമായ പ്രധാന്യവും ഭാവി വികസനവും തകര്‍ക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരേ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ആകാശപാത അനുവദിക്കുന്നത് വരെ നിര്‍മാണസ്ഥലം ഉപരോധിക്കുന്നത് അടക്കമുള്ള അതിശക്തമായ ജനകീയ പ്രതിരോധം തുടരുമെന്ന് സമര സമിതി ഭാരവാഹികള്‍ അറിയിച്ചു.

 

Tags : Protests begin Nttuvishesham Distict news

Recent News

Corehub Up