ക്ലീന്‍ചിറ്റ് നല്‍കാതെ കസ്റ്റംസ്, കൈവിടാതെ സര്‍ക്കാര്‍
Thursday, July 16, 2020 12:11 AM IST
സ്വര്‍ണക്കടത്തു കേസില്‍ പഴുതുകളടച്ച് എന്‍ഐഎയും കസ്റ്റംസും അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്പോൾ പ്രതികൾ മുഴുവന്‍ വെളിച്ചത്തു വന്നേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. സ്വര്‍ണക്കടത്തിലെ ദുരൂഹത നീങ്ങാനും സ്വര്‍ണവും അതു വിറ്റുകിട്ടിയ പണവും ഏതു മേഖലയിലേക്ക് ഒഴുകി എന്നറിയാനുമുള്ള അവസരമാണിത്. അന്വേഷണം കഴിയുന്പോള്‍ പല ഉന്നതരും സംഘടനകളും രാഷ്‌ട്രീയപാര്‍ട്ടികളും പ്രതിസ്ഥാനത്തേക്ക് എത്തിച്ചേരാമെന്ന സൂചനയും ലഭിക്കുന്നു.

ഒരു രാത്രി ഇരുട്ടിവെളുക്കുന്നതിനു മുന്പു കോടികള്‍ സന്പാദിച്ചവരും അധികാരസ്ഥാനങ്ങളിലിരുന്നു കൈവിട്ട കളി കളിച്ചവരും ഇപ്പോൾ വിറയ്ക്കുന്നതു സ്വാഭാവികം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ ഒന്പതു മണിക്കൂറോളം പാതിരാത്രിയിൽ കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ വിറച്ചതു സര്‍ക്കാര്‍തന്നെയാണ്. ചോദ്യംചെയ്തു വിട്ടെങ്കിലും കസ്റ്റംസ് ശിവശങ്കറിനു ക്ലീന്‍ചിറ്റ് നല്കിയിട്ടില്ല. മൊഴിയില്‍ വൈരുധ്യമെന്നാണ് സൂചന.

സ്വപ്നയാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുത്തിയതെന്നും സ്വപ്നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. ഇവയെല്ലാം സൗഹൃദ കൂടിക്കാഴ്ചയായിരുന്നു. അവര്‍ വഴിവിട്ടനീക്കങ്ങള്‍ നടത്തുന്നവരായിരുന്നുവെന്ന് അറിവില്ലായിരുന്നുവെന്നാണ് ശിവശങ്കറിന്‍റെ വാദം. എന്നാൽ സ്വപ്നയ്ക്കു വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തതു ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെന്ന ഐടി ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ ശിവശങ്കറിനെ കൂടുതൽ കുരുക്കിലാക്കിയിട്ടുണ്ട്. ചോദ്യംചെയ്യല്‍ തുടരാനും പ്രതിസ്ഥാനത്തേക്കു കയറ്റാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യതകൾ തള്ളിക്കളയാനായിട്ടില്ല.

സ്വര്‍ണക്കടത്തിൽ ശിവശങ്കറിന്‍റെ പങ്ക് എന്താണെന്നതിനു വ്യക്തത ലഭിക്കാന്‍ അദ്ദേഹത്തിന്‍റെ ഫ്‌ളാറ്റുകളില്‍ വീണ്ടും റെയ്ഡ് നടത്തുകയാണ്. സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കാളിയല്ലെന്ന് ആവര്‍ത്തിക്കുകയാണ് ശിവശങ്കര്‍. സ്വപ്നയുമായി ഫോണ്‍ വിളികള്‍ നടത്തിയ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ ഇരിക്കുന്നതേയുള്ളൂ.

സ്വര്‍ണക്കടത്തില്‍ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്‍റെ ഉന്നതതല ബന്ധങ്ങളായിരുന്നു അറസ്റ്റിന് മുന്പത്തെ ചര്‍ച്ചകള്‍. തന്‍റെ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനു സ്വപ്ന ഏതുവിധത്തില്‍ വിനിയോഗിച്ചെന്ന അന്വേഷണ സംഘങ്ങളുടെ കണ്ടെത്തലുകളാകും ഇനിയുള്ള വിവാദങ്ങള്‍.

കൈവിടാതെ മുഖ്യമന്ത്രി

ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായാണ് സ്വർണക്കടത്തു കേസിനെ കാണുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കുന്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ ശിവശങ്കറിനെ സംരക്ഷിക്കുന്നത്. യുഎപിഎ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ശിവശങ്കറിനെതിരേ പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തെ കൈവിടാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. വിശ്വസ്തരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പാര്‍ട്ടിക്കുള്ളിലും ഘടകകക്ഷികള്‍ക്കിടയിലും വിയോജിപ്പുണ്ട്. ശിവശങ്കറിനെതിരേ ശക്തമായ നടപടി സ്വീകരിച്ചു മുഖം രക്ഷിക്കണമെന്നുതന്നെയാണ് ഘടകകക്ഷികളുടെ നിലപാട്.

ബാഗിലെ രഹസ്യം

കേസ് തെളിയിക്കാന്‍ ഏതു ബാഗും അന്വേഷണസംഘം തുറക്കും. ബാഗിനുള്ളില്‍ രഹസ്യങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടോ എന്നറിയാനും അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള കച്ചിത്തുരുന്പിനുമായാണ് പരിശോധന. നാലാം പ്രതി സന്ദീപ് നായരുടെ വീട്ടില്‍നിന്നു പിടിച്ചെടുത്ത ബാഗുകള്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സ്‌പെഷല്‍ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് തുറന്നത്. കാമറയില്‍ പകര്‍ത്തിയാണു പരിശോധന.


സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന രേഖകള്‍ ബാഗിലുണ്ടെന്നാണ് വിവരം.

ബംഗളൂരുവില്‍നിന്നു സന്ദീപിനെയും സ്വപ്നയെയും എന്‍ഐഎ സംഘം പിടികൂടിയപ്പോള്‍ സന്ദീപിനൊപ്പം ഉണ്ടായിരുന്ന ബാഗാണിത്. എന്‍ഐഎ സംഘമെത്തിയപ്പോള്‍ ബാഗ് ഒളിപ്പിക്കാന്‍ സന്ദീപ് ശ്രമിച്ചിരുന്നു. സ്വര്‍ണക്കളളക്കടത്തില്‍ ഇടനിലക്കാരായ മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരും അകത്തുണ്ട്. അറസ്റ്റിലായ സന്ദീപിനും റമീസിനുമൊപ്പം സ്വര്‍ണം മറ്റ് ചിലര്‍ക്കു കൈമാറുന്നതില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

നയതന്ത്രസംവിധാനം ദുരുപയോഗിച്ചു

നയതന്ത്ര പാഴ്‌സല്‍ സംവിധാനം സ്വര്‍ണക്കടത്തു സംഘം ഒന്നര വര്‍ഷത്തോളമായി ദുരുപയോഗിക്കുകയായിരുന്നു. സരിത്തിന്‍റെ മൊഴിയും ലഭ്യമായ മറ്റു വിവരങ്ങളും വച്ചാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം സ്വര്‍ണക്കടത്ത് സംബന്ധിച്ച് ഏകദേശ രൂപരേഖ തയാറാക്കിയിട്ടുള്ളത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി 10 മുതല്‍ 12 വരെ തവണ സംഘം സ്വര്‍ണം കടത്തിയിട്ടുണ്ട്. ഓരോ തവണയും എത്ര സ്വര്‍ണമാണു കടത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും 30 കിലോഗ്രാമിനടുത്ത് സ്വര്‍ണം ഓരോ തവണയും കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഒളിപ്പിക്കാന്‍ ഉപയോഗിച്ച വസ്തുക്കളുടെ വലിപ്പം വിലയിരുത്തിയാണ് കസ്റ്റംസിന്‍റെ നിഗമനം.

ദുബായില്‍നിന്നു സ്വര്‍ണം അടങ്ങിയ പാഴ്‌സല്‍, ഷാര്‍ഷ് ദ് അഫയേഴ്‌സിന്‍റെ പേരില്‍ ഫാസില്‍ ഫരീദാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സലേറ്റിലേക്ക് അയയ്ക്കുന്നത്. കള്ളക്കടത്ത് സ്വര്‍ണം മൈക്രോവേവ് അവന്‍, കാര്‍ വാഷിംഗ് യന്ത്രഭാഗം, ഡോര്‍ ലോക്കുകള്‍, സാനിറ്ററി ഫിറ്റിംഗ്സ് തുടങ്ങിയവയ്ക്കകത്ത് ഒളിപ്പിച്ചാണു നയതന്ത്ര പാഴ്‌സലില്‍ വയ്ക്കുന്നത്. ഏറ്റവുമൊടുവില്‍ പിടിച്ചെടുത്ത പാഴ്‌സല്‍ ഫൈസല്‍ ഫരീദ് നേരിട്ട് അയച്ചതാണെന്നും യുഎഇ സര്‍ക്കാരിന്‍റെ വിദേശകാര്യ മന്ത്രാലയം ഓഫിസ് വഴി അയച്ചതല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നയതന്ത്ര പാഴ്‌സല്‍ അല്ല എന്ന് യുഎഇ സര്‍ക്കാര്‍ വിശദീകരിക്കുന്നത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്. ഇതിനു മുന്‍പു കള്ളക്കടത്തു സ്വര്‍ണം വന്ന പാഴ്‌സലുകളും ഇതേ രീതിയിലായിരിക്കാം ഫൈസല്‍ ഫരീദ് അയച്ചത്.

യുഎഇ കോണ്‍സുലേറ്റിന്‍റെ ഷാര്‍ഷ് ദ് അഫയറിന്‍റെ പേരില്‍ വരുന്ന പാഴ്‌സല്‍ ആയതിനാല്‍ എല്ലായ്‌പ്പോഴും പാഴ്‌സലുകള്‍ക്കു നയതന്ത്ര പരിരക്ഷ ലഭിച്ചു. നയതന്ത്ര പാഴ്‌സലുകള്‍ മിക്കപ്പോഴും എക്‌സറേ പരിശോധനയ്ക്കു വിധേയമാക്കാറില്ല. ദുബായില്‍നിന്നു പാഴ്‌സല്‍ കയറ്റി വിടുന്ന ഫൈസല്‍ ഫരീദിനു പിറകില്‍ കള്ളക്കടത്തിനു പണം മുടക്കുന്നത് ആരെങ്കിലുമുണ്ടോയെന്നു വ്യക്തമല്ല. കേരളത്തില്‍ സ്വര്‍ണം വിറ്റുകിട്ടുന്ന പണം ആരുടെ കൈകളിലാണെത്തുന്നത് എന്നതും വ്യക്തമായിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.